Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോള്‍ മഴ; കേരളത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം

അഞ്ചു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. തുടക്കത്തില്‍ കേരളം നിരാശപ്പെടുത്തി. 34-ാം മിനിറ്റില്‍ രാജേഷിന് പകരം നിജോ ഇറങ്ങിയതോടെ കളി മാറി. 39-ാം മിനിറ്റില്‍ നിജോ ആദ്യഗോള്‍ നേടി.

Janmabhumi Online by Janmabhumi Online
Dec 4, 2021, 05:00 am IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ആന്‍ഡമാന്‍ നിക്കോബറിനെ എതിരില്ലാത്ത 9 ഗോളുകള്‍ക്ക് വീഴ്‌ത്തി കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക്. ജെസിന്‍ ടി.കെ, മുഹമ്മദ് സഫ്നാദ്, നിജോ ഗില്‍ബെര്‍ട്ട് എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി ഡബിള്‍ തികച്ചു.  അര്‍ജുന്‍ ജയരാജ്, വിബിന്‍ തോമസ്, സല്‍മാന്‍ കള്ളിയത്ത് എന്നിവര്‍ ഓരോ ഗോള്‍ അടിച്ചു. കേരളത്തിന്റെ തുടര്‍ച്ചയായി രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെ 5- 0ന് തോല്‍പ്പിച്ചിരുന്നു.  അവസാന മത്സരത്തില്‍ കേരളം നാളെ പോണ്ടിച്ചേരിയെ നേരിടും. ഇന്നലെ വൈകിട്ട് നടന്ന മത്സരത്തില്‍ പോണ്ടിച്ചേരിയെ ലക്ഷദ്വീപ് സമനിലയില്‍ കുരുക്കി (1-1). രണ്ടു മത്സരങ്ങളില്‍ 14 ഗോളുകള്‍ അടിച്ചുകൂട്ടിയ കേരളം ഒറ്റഗോള്‍ പോലും വഴങ്ങിയിട്ടില്ല. ആന്‍ഡമാനെതിരെ ജയിച്ച പോണ്ടിച്ചേരിക്ക് ഫൈനല്‍ റൗണ്ടിനു  യോഗ്യത നേടാന്‍ നാളെ കേരളത്തെ വന്‍ മാര്‍ജിനു  തോല്‍പ്പിക്കണം.

അഞ്ചു മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. തുടക്കത്തില്‍ കേരളം നിരാശപ്പെടുത്തി.  34-ാം മിനിറ്റില്‍ രാജേഷിന് പകരം നിജോ ഇറങ്ങിയതോടെ കളി മാറി. 39-ാം മിനിറ്റില്‍ നിജോ ആദ്യഗോള്‍ നേടി.

ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇരട്ട ഗോള്‍ നേടി ജെസിന്‍ ലീഡ് മൂന്നാക്കി .  64-ാം മിനുറ്റില്‍ അര്‍ജുന്‍ ജയരാജിന്റെ കോര്‍ണര്‍ കിക്കില്‍ തലവച്ച വിബിന്‍ തോമസ് നാലാം ഗോള്‍ നേടി. പിന്നാലെ അര്‍ജുന്‍ ജയരാജ് കളിയിലെ ഏറ്റവും മനോഹരമായ ഗോള്‍ കുറിച്ചു. ബോക്സിന് മുന്നില്‍ മുഹമ്മദ് ഷഹീന്‍ നല്‍കിയ പന്ത്, വെടിയുണ്ട കണക്കെ അര്‍ജുന്‍ വലയില്‍ പതിപ്പിച്ചു.

അഞ്ചുമിനിറ്റ് ഇടവേളയില്‍ കേരളത്തിന്റെ ലീഡ് എട്ടായി. സഫ്നാദ്, നിജോ, സല്‍മാന്‍ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. അധികസമയത്ത് ഒമ്പതാം ഗോളും നേടി ഷഫ്നാദ് കേരളത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കി. വൈകിട്ട് നടന്ന രണ്ടാം മത്സരത്തില്‍ 17-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളില്‍ പോണ്ടിച്ചേരി മുന്നിലെത്തി. എന്നാല്‍ ഇഞ്ചുറി ടൈമില്‍  പെനാല്‍റ്റി ഗോളിലൂടെ ലക്ഷദ്വീപ് സമനില നേടി. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരി ആന്‍ഡമാനെ എട്ടു ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു.

Tags: kerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

Kerala

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് കുട്ടിയെ ദത്തെടുത്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

Kerala

വിമാനാപകടം ടാറ്റയ്‌ക്ക് നേരെയുള്ള ആയുധമാക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ ; സുഡിയോയ്‌ക്ക് പിന്നാലെ എയർ ഇന്ത്യയും ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം

Health

കേന്ദ്ര സഹകരണത്തോടെ കേരളത്തില്‍ നാലുജില്ലകളില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാവുന്നു

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies