ഫാള്‍സ് നമ്പറിടാതെ മൂല്യനിര്‍ണയത്തിനയച്ച ഉത്തരകടലാസുകള്‍ കാണാതായതോടെ റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരായില്ല എന്ന് നിലപാടെടുക്കുന്ന സര്‍വ്വകലാശാല നീക്കം വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന വഞ്ചനയാണ്.
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാല രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ റിസള്‍ട്ട് പൂര്‍ണമായി പ്രഖ്യാപിക്കാനാവാത്തതിന്റെ പഴി വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍വ്വകലാശാല നീക്കം മാപ്പര്‍ഹിക്കാത്തതെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്‍.
ഫാള്‍സ് നമ്പറിടാതെ മൂല്യനിര്‍ണയത്തിനയച്ച ഉത്തരകടലാസുകള്‍ കാണാതായതോടെ റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരായില്ല എന്ന് നിലപാടെടുക്കുന്ന സര്‍വ്വകലാശാല നീക്കം വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന വഞ്ചനയാണ്.
ഇത് മൂലം വിദ്യാര്‍ത്ഥികള്‍ പരീക്ഷ തോറ്റതായി കണക്കാക്കി രണ്ടാമതും പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ടാവും. നിലവില്‍ രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കണ്ട അവസാന തീയതിയും ഇന്നലെ തീര്‍ന്നതോടെ തങ്ങളുടെ വിലപ്പെട്ട ഒരു വര്‍ഷംകൂടി നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കാന്‍ കാരണക്കാരായ അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തില്‍ ഉടനടി പരിഹാരം കാണണമെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
പ്രതിസന്ധികളില്‍ കരുത്തുകാട്ടുന്ന മോദിടീം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എബിവിപിക്കെതിരെ വ്യാജ വാര്‍ത്തയുമായി മനോരമ ന്യൂസ്. നിയമ നടപടി സ്വീകരിക്കുമെന്ന് യദു കൃഷ്ണന്‍
കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: അനന്തപുരിയിൽ എബിവിപിക്ക് വൻ മുന്നേറ്റം, എസ്എഫ്ഐക്ക് തിരിച്ചടി
വിവിധ ദേശീയ വിദ്യാഭ്യാസ വിഷയങ്ങള്‍ ചര്‍ച്ചയാകും; എബിവിപി 68മത് ദേശീയ സമ്മേളനത്തിന് ജയ്പുരില്‍ തുടക്കം
ഹൈക്കോടതിയുടെ നിരീക്ഷണം: എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി
"കണ്സഷന് വിദ്യാര്‍ത്ഥികളുടെ അവകാശം"; പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറഞ്ഞില്ലായെങ്കില്‍ വഴിയില്‍ തടയുമെന്ന് എബിവിപി
ബിരുദ പരീക്ഷയുടെ ഫലപ്രഖ്യാപനം: കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് എബിവിപി