മൂന്നാം സീഡായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സിം യുജിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. ഒരു മണിക്കൂര്‍ ആറു മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 14-21, 21-19, 21-14 എന്ന സ്കോറിനാണ് സിന്ധു വിജയം നേടിയത്.
ബാലി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു.
മൂന്നാം സീഡായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സിം യുജിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. ഒരു മണിക്കൂര്‍ ആറു മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 14-21, 21-19, 21-14 എന്ന സ്കോറിനാണ് സിന്ധു വിജയം നേടിയത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് സിന്ധു ഒരു ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍, ഇന്തോനേഷ്യ മാസ്റ്റേഴ്സ് ടൂര്‍ണമെന്റുകളുടെ സെമിയിലെത്തിയിരുന്നു.
നിലവിലെ ലോകചാമ്പ്യനായ സിന്ധു സെമിയില്‍ തായ്ലന്‍ഡിന്റെ രചാനോക് ഇന്റാനോണിനെ നേരിടും. ജപ്പാന്റെ അസുക തകഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്റാനോണ്‍ സെമിയിലെത്തിയത്. സ്കോര്‍: 21-17, 21-12. മത്സരം പതിനേഴ് മിനിറ്റില്‍ അവസാനിച്ചു.
ഇന്ത്യയുടെ സാത്വിക് സെയ്രാജ്് -രങ്കി റെഡ്ഡി സഖ്യം പുരുഷ ഡബിള്‍സിന്റെ സെമിയില്‍ കടന്നു. ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ഗോഹ് സി ഫി- നര്സുദീന് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 21-19, 21-19.
ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാഡ്രിഡ് ഓപ്പണ്‍ കളിമണ്കോര്ട്ടില് വിജയചരിത്രം; സൂപ്പര്‍ താരങ്ങളെ മറികടന്ന് അല്‍കാരസിന് കിരീടം
"മാഡ്രിഡില്‍ അറബ് വസന്തം"; കിരീടം നേടുന്ന ആദ്യ അറബ് താരമായി ജാബ്യുര്‍
രാജാവിനെ വീഴ്ത്തി അല്‍കാരസ്; കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ തോല്‍പ്പിച്ചത് 19കാരന്
രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച സൈന നേവാളിന്റെ കരിയര്‍ അവസാനഘട്ടത്തിലേക്കോ; സൈന മടങ്ങുന്നുവോ?
സ്വിസ് ഓപ്പണില്‍ കിരീടം നേടി പി.വി. സിന്ധു; യുവാക്കള്‍ക്ക് ഈ വിജയം പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി മോദി
ബാഡ്മിന്റണില്‍ പുതുചരിത്രം; തോമസ് കപ്പില്‍ കന്നി കിരീടം സ്വന്തമാക്കി ഇന്ത്യ; ചരിത്ര നേട്ടം