×
login
അബ്ദുള്ളക്കുട്ടിക്ക് ലഭിച്ച അംഗീകാരം കേരളത്തിന് അഭിമാനം; കമ്മറ്റിയില്‍ മുസ്ലിം സ്ത്രീകളോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കരുതല്‍ കാണാമെന്ന് ബിജെപി

കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ നിയമനം ഏറെ ആഹ്ലാദകരമാണ്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും സേവനങ്ങള്‍ നല്‍കാന്‍ അബ്ദുള്ളക്കുട്ടിക്ക് കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട്: ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി എപി അബ്ദുള്ളക്കുട്ടിയെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തത് കേരളത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആദ്യമായാണ് ഒരു മലയാളിക്ക് ഈ സ്ഥാനം ലഭിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ നിയമനം ഏറെ ആഹ്ലാദകരമാണ്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും സേവനങ്ങള്‍ നല്‍കാന്‍ അബ്ദുള്ളക്കുട്ടിക്ക് കഴിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കമ്മിറ്റിയില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടുത്തിയത് മുസ്ലിം സ്ത്രീകളോടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ കരുതലിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.