×
login
ഓഹരി നിക്ഷേപക സംഗമം; ആക്‌സിസ് സെക്യൂരിറ്റീസ് 26ന് കൊച്ചിയില്‍

ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ആക്‌സിസ് സെക്യൂരീറ്റീസിന്റെ ഈ നീക്കം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിക്ഷേപകര്‍ നിക്ഷേപിക്കേണ്ട സമയമാണിതെന്ന് ആക്‌സിസ് സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ റിസേര്‍ച്ച് തലവന്‍ രാജേഷ് പല്‍വിയ പറഞ്ഞു.

കൊച്ചി: നിക്ഷേപകരെ ശാക്തീകരിക്കുന്നതിനും വിപണിയില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നതിനും അവരെ പ്രാപ്തരാക്കുവാനുമായി ആക്‌സിസ് സെക്യൂരിറ്റീസ്  ഓഗസ്റ്റ് 26 ന് കൊച്ചിയില്‍  ഓഹരി നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു.

ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ആക്‌സിസ് സെക്യൂരീറ്റീസിന്റെ ഈ നീക്കം.  ഇപ്പോഴത്തെ സാഹചര്യത്തില്‍ നിക്ഷേപകര്‍ നിക്ഷേപിക്കേണ്ട സമയമാണിതെന്ന് ആക്‌സിസ് സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ റിസേര്‍ച്ച് തലവന്‍ രാജേഷ് പല്‍വിയ പറഞ്ഞു. കോവിഡ് 19 തകര്‍ച്ചയ്ക്കുശേഷം 2020 മാര്‍ച്ച് മുതല്‍ വിപണിയുടെ നിരന്തര മുന്നേറ്റത്തില്‍നിന്നു വ്യത്യസ്തമായി, 2022 നിക്ഷേപകരോട് ദയ കാണിച്ചില്ല. എന്നിരുന്നാലും ഇപ്പോള്‍ നിക്ഷേപിക്കേണ്ട സമയമാണെന്ന് അദ്ദേഹം പറഞ്ഞു.

    comment
    • Tags:

    LATEST NEWS


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.