ട്വിറ്ററില്‍ 8 കോടി ഫോളോവേഴ്‌സുള്ള മസ്‌ക് ട്വിറ്ററിന്റെ സ്ഥിരം വിമര്‍ശകന്‍ കൂടിയാണ്.
ന്യൂയോര്‍ക്ക്: സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഓഹരിയുള്ളതായി വെളിപ്പെടുത്തി ടെസ്ല മേധാവി എലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ആകെ ഓഹരിയുടെ 9.2 ശതമാനം ഓഹരികള്‍ തനിക്കുള്ളതായാണ് ഓഹരി വിപണിയ്ക്ക് നല്‍കിയിരിക്കുന്ന രേഖയില്‍ മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സിക്കുള്ളത് വെറും 2.25 ശതമാനം ഓഹരിമാത്രമാണ്.
ഈ വര്‍ഷം മാര്‍ച്ച് 14 നാണ് മസ്‌ക് ട്വിറ്ററിന്റെ ഓഹരികള്‍ സ്വന്തമാക്കിയത്. നിലവില്‍ 290 കോടി ഡോളര്‍ വിലമതിയ്ക്കുന്ന ട്വിറ്ററിന്റെ 73.5 ദശലക്ഷം ഓഹരികളാണ് മസ്‌കിന് സ്വന്തമായുള്ളത്.
ട്വിറ്ററില്‍ 8 കോടി ഫോളോവേഴ്‌സുള്ള മസ്‌ക് ട്വിറ്ററിന്റെ സ്ഥിരം വിമര്‍ശകന്‍ കൂടിയാണ്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരിച്ചുവരുന്നുണ്ട് അദാനി...ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം തിരിച്ചെടുത്തു; പിന്നില്‍ അദാനി ഓഹരികളുടെ തുടര്‍ച്ചയായ മുന്നേറ്റം
തുടര്‍ച്ചയായി അദാനി ഓഹരികള്‍ മുകളിലോട്ട് ; ശതകോടീശ്വരൻമാരുടെ പട്ടികയിൽ 30ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി
തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വന്‍വിലക്കുറവ്; പഴയത് മാറ്റിയെടുക്കാനും സൗകര്യം; ഓഫര്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാര്‍ട്ട്
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി
മാറ്റമുണ്ടാക്കുന്ന ബഹുമുഖ ബജറ്റ്; ശുഭാപ്തിവിശ്വാസം നിലനിര്‍ത്താന്‍ സാധിച്ചു; ധനമന്ത്രിയില്‍ കണ്ടത് സര്‍ക്കാരിന്റെ സത്യസന്ധതയെന്ന് ഫെഡറല്‍ ബാങ്ക് എംഡി
സംസ്ഥാനത്ത് പോര്‍ക്ക് വിഭവങ്ങള്‍ക്ക് പ്രിയമേറുന്നു; ബീഫിന്റെ ഉപഭോഗത്തില്‍ നേരിയ കുറവ്