ഇരുപതുകാരനായ പൃഥ്വി ഷായെ കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് എട്ട് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. മനപ്പൂര്‍വമല്ലാതെ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിലാണ് ഷായെ വിലക്കിയത്.
ന്യൂദല്‍ഹി: ക്രിക്കറ്റ് ഇല്ലാതിരുന്ന ആ സമയം ഒരു പീഡനമായിരുന്നു. ആര്‍ക്കും അങ്ങനെ സംഭവിക്കരുതെന്നും ഇന്ത്യന്‍ യുവ ഓപ്പണര്‍ പൃഥ്വി ഷാ പറഞ്ഞു. ഉത്തേജക മരുന്ന് വിവാദത്തില്‍ കുടുങ്ങി എട്ട് മാസത്തേ വിലക്ക് ഏര്‍പ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വി ഷാ. ഈ വിലക്കില്‍ നിന്ന ഏറെ പഠിച്ചു. ഈ പിഴവ് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഷാ വ്യക്തമാക്കി.
ഇരുപതുകാരനായ പൃഥ്വി ഷായെ കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് എട്ട് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. മനപ്പൂര്‍വമല്ലാതെ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിലാണ് ഷായെ വിലക്കിയത്.
സാധാരണ മരുന്നായ പാരസെറ്റമോള്‍ പോലും വളരെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ. യുവ താരങ്ങള്‍ ഈ കാര്യത്തില്‍ ബോധവാന്മാരായിരിക്കണം. ഡോക്ടറുടെയോ ബിസിസിഐ ഡോക്ടറുടെയേ അംഗീകാരം കിട്ടിയാലേ മരുന്നുകള്‍ ഉപയോഗിക്കാവൂ, ഷാ പറഞ്ഞു. വിലക്കിനുശേഷം മത്സരരംഗത്തേക്ക് തിരിച്ചുവന്ന പൃഥ്വി ഷാ മികവ് കാട്ടിവരികയാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി ട്വന്റി ചാമ്പ്യന്‍ഷിപ്പില്‍ മുംബൈക്കായി അഞ്ച് ഇന്നിങ്സില്‍ നിന്ന് 240 റണ്‍സ് നേടി.
പന്നീട് രഞ്ജി ട്രോഫിയില്‍ 174 പന്തില്‍ ഇരട്ട സെഞ്ചുറിതികച്ചു. ഈ പ്രകടനം ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ സ്ഥാനം നേടിക്കൊടുത്തു. പരിശീലന മത്സരത്തില്‍ ഇന്ത്യ എ യ്ക്കായി നൂറ് പന്തില്‍ 150 റണ്‍സ് നേടിയതോടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദേശീയ ടീമില്‍ സ്ഥാനം പിടിച്ചു.
വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്
പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി
ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്
വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്സ്ഓഫീസ് ഹിറ്റ്'
മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്
10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്മാന് അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി
അന്ന് ശ്രീശാന്തിന്റെ മുഖത്തടിക്കാന്‍ പാടില്ലായിരുന്നു; അതിലിപ്പോഴും പശ്ചാത്താപമുണ്ട്; ഐപിഎല്‍ സംഭവത്തില്‍ മനസ്സ് തുറന്ന് ഹര്ഭജന് സിംഗ്
'ക്യാപ്റ്റന്‍ കൂള്‍ മിതാലി': ഇന്ത്യന്‍ ഇതിഹാസം 'ലേഡി സച്ചിന്' ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് താരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു; പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു