അര്‍ഷ്ദീപ് സിങ്ങ് എന്ന ഇന്ത്യയിലെ ക്രിക്കറ്റ് താരത്തിനെ ഖലിസ്ഥാന്‍ വാദിയാക്കാന്‍ വിക്കിപീഡിയയില്‍ ശ്രമം. അര്‍ഷ്ദീപിന്റെ വിക്കിപീഡിയ പേജിലെ ഉള്ളടക്കത്തിലാണ് പാകിസ്ഥാനില്‍ നിന്നുള്ള ആരോ മാറ്റം വരുത്തിയതെന്നാണ് കണ്ടെത്തല്‍.
ന്യൂദല്‍ഹി: അര്‍ഷ്ദീപ് സിങ്ങ് എന്ന ഇന്ത്യയിലെ ക്രിക്കറ്റ് താരത്തിനെ ഖലിസ്ഥാന്‍ വാദിയാക്കാന്‍ വിക്കിപീഡിയയില്‍ ശ്രമം. അര്‍ഷ്ദീപിന്റെ വിക്കിപീഡിയ പേജിലെ ഉള്ളടക്കത്തിലാണ് പാകിസ്ഥാനില്‍ നിന്നുള്ള ആരോ മാറ്റം വരുത്തിയതെന്നാണ് കണ്ടെത്തല്‍.
ഇന്ത്യ-പാക് മത്സരത്തില്‍ 18ാം ഓവറില്‍ അര്‍ഷ്ദീപ് സിങ്ങ് പാക് താരം അസിഫ് അലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിവെച്ചത്. ഇത് എട്ട് പന്തില്‍ നിന്നും 16 റണ്‍സെടുക്കാന്‍ അസിഫിനെ സഹായിച്ചു. ഷാര്‍ജയില്‍ നടന്ന ഏഷ്യാകപ്പില്‍ സൂപ്പര്‍ 4 മത്സരത്തില്‍ ഈ സംഭവം ഇന്ത്യയെ തോല്‍വിയിലേക്ക് തിരിച്ചുവിട്ടു. ഉടനെ അര്‍ഷ്ദീപ് സിങ്ങിനെ ഖലിസ്ഥാന്‍ വാദിയാക്കി മാറ്റാനാണ് ശ്രമം നടന്നത്. ഇതേ തുടര്‍ന്ന് അര്‍ഷ്ദീപ് സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു.
കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് അന്വേഷിച്ചപ്പോഴാണ് പാകിസ്ഥാനില്‍ നിന്നാണ് വിക്കിപീഡിയ പേജില്‍ ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് മനസ്സിലായത്. ഖലിസ്ഥാന്‍ സ്ക്വാഡില്‍ 2018ല്‍ കളിച്ചുവെന്നും ഖലിസ്ഥാന്‍ വേണ്ടി 2022ല്‍ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയെന്നുമാണ് അര്‍ഷ്ദീപ് സിങ്ങിന്റെ വിക്കിപീഡിയ പേജില്‍ ഉള്ളത്. അര്‍ഷ്ദീപ് സിങ്ങിന്റെ പേര് പാകിസ്ഥാന് സൈനിക മേധാവിയുടെ പേരുമായി ചേര്‍ത്ത് വിക്കിപീഡിയയില്‍ മേജര്‍ അര്‍ഷ്ദീപ് സിങ്ങ് ബജ് വ എന്നാക്കി മാറ്റിയിരുന്നു.
മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചെന്ന് അഭിമാനത്തോടെ ഡിഎംകെ നേതാവ് ടി.ആര്.ബാലു; ഡിഎംകെ ക്ഷേത്രങ്ങള്‍ പൊളിക്കുന്നവരെന്ന് അണ്ണാമലൈ
ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യയ്ക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം'; 413 പേജുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗിനെ വിമര്‍ശിച്ച് അദാനി ഗ്രൂപ്പ്
നട്ടം തിരിഞ്ഞ് പാകിസ്ഥാന്;പാകിസ്ഥാനില്‍ ഇന്ധന വില കുത്തനെകൂട്ടി; പെട്രോളിനും ഡീസലിനും 35 രൂപ കൂട്ടി; പെട്രോള്‍ വില ഒരു ലിറ്ററിന് 250 രൂപ
മലബാര്‍ ബേബിച്ചന്- അപ്പന്റെ കഥയുമായി മകളും കൂട്ടുകാരിയും; ചിത്രീകരണം ഉടന്‍
"പ്രണയ വിലാസം" ഫെബ്രുവരി 17ന് തീയേറ്ററിൽ; അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു പ്രധാന കഥാപാത്രങ്ങൾ
ബിബിസിയുടെ വിവാദ ഡോക്യുപരമ്പര ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കേന്ദ്രഉത്തരവിനെ സംബന്ധിച്ച് സുപ്രീംകോടതി ഫിബ്രവരി ആറിന് വാദം കേള്‍ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ജയം
ടി20: ഇംഗ്ലണ്ടിനെതിരെ നാല് റണ്‍സ് ജയം ;ഇന്ത്യ വനിതാ ടീം ഫൈനലില്‍
കാര്യവട്ടത്ത് ആളില്ല; കായികമന്ത്രി അബ്ദുള്‍റഹ്മാന്റെ പട്ടിണി കിടക്കുന്നവന് കളി കാണേണ്ടെന്ന നിലപാട് പാളി; പൊള്ളുന്ന ടിക്കറ്റിന് കാശുള്ളോരും വന്നില്ല
കാര്യവട്ടത്തെ കളി തോല്പിച്ച മന്ത്രി മാപ്പു പറയേണ്ടി വരുമോ? ഹൈദരാബാദിലെ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം വീണ്ടും മന്ത്രി അബ്ദുറഹ്മാന് ചോദ്യചിഹ്നമാവുന്നു
"മഴയിലും തകര്‍പ്പന്‍ ജയം": കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാക് നിരയെ തുരത്തി ഇന്ത്യന്‍ പെണ് പട
അവന് ജീവിതകാലത്തേക്ക് ഗ്രൗണ്ടില്‍ കാലുകുത്തരുത്; ക്രിക്കറ്റില്‍ നിന്നും വിലക്കണം; ചഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പൊട്ടിത്തെറിച്ച് രവി ശാസ്ത്രി