സര്‍വേ നടപടികള്‍ ജില്ലയില്‍ 54 ശതമാനത്തോളമാണ് പൂര്‍ത്തിയായിരിക്കുന്നത്.
കൊച്ചി: ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ സുഗമമാകുന്നില്ലെന്ന് സമ്മതിച്ച് എറണാകുളം ജില്ലാ ഭരണകൂടം. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കലക്ടര്‍ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയത്.
ജില്ലയില്‍ പാറക്കടവില്‍ നിന്നാണ് സര്‍വേ ആരംഭിച്ചത്. ജില്ലയില്‍ സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന 17 വില്ലേജില്‍ ഒന്‍പതു വില്ലേജിലെ സര്‍വേ പൂര്‍ത്തിയായി. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുന്നോട്ട് പോകാനാകുന്നില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. സര്‍വേ നടപടികള്‍ ജില്ലയില്‍ 54 ശതമാനത്തോളമാണ് പൂര്‍ത്തിയായിരിക്കുന്നത്.
കാക്കനാട് ഇന്‍ഫോപാര്‍ക്കിലാണ് ജില്ലയിലെ പ്രധാന സില്‍വര്‍ ലൈന്‍ സ്റ്റേഷന്. നെടുമ്പാശേരി സിയാലിലും കിഴക്കമ്പലം പള്ളിക്കര ഭാഗത്തായി മറ്റൊരു സ്റ്റേഷനും പറയുന്നുണ്ടെന്നും എന്നാല്‍ അന്തിമമായി ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചോറ്റാനിക്കര, മാമല, പിറവം, തിരുവാണിയൂര്‍, കീഴ്മാട്, നെടുമ്പാശേരി, പുളിയനം എന്നിവിടങ്ങളിലാണ് സര്‍വേ നടന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സംസ്ഥാനത്തു പരക്കെ കനത്ത മഴ; കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി, കളമശേരിയിൽ നാൽപ്പതോളം കുടുംബങ്ങളെ മാറ്റി, മന്ത്രി തൃക്കാക്കര പ്രചരണ തിരക്കിൽ
ആലുവ മഹാശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുന്‍പത്തേതു പോലെ ബലിതര്‍പ്പണം
കൊല്‍ക്കത്ത സ്വദേശിനിയുടെ ആക്രമണത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
പ്രതിഷേധം അതിശക്തം; മറികടക്കാന്‍ ആകുന്നില്ല; സില്‍വര്‍ ലൈന്‍ നടപ്പാക്കല്‍ എളുപ്പമല്ലെന്ന് എറണാകുളം കലക്ടര്‍
ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് ലോഡ്ജില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ നില അതീവഗുരുതരം
എവിടെ നിന്നു കയറിയാലും എവിടെ ഇറങ്ങിയാലും അഞ്ച് രൂപ മാത്രം; മറ്റെന്നാള്‍ കൊച്ചി മെട്രോയില്‍ ഓഫറില്‍ യാത്ര ചെയ്യാം