27ന് കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ വിദേശജോലിയ്ക്കായുളള വിസയ്ക്കായി കൊച്ചിയിലെത്തിയത്.ഇവര്‍ പാലാരിവട്ടത്തെ ലോഡ്ജില്‍ മുറിയെടുത്തു.ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന വെളുത്ത പൊടി ഉപയോഗിക്കുകയും ചെയ്തു.
കൊച്ചി:കോഴിക്കോട് സ്വദേശിനികള്‍ ലോഡ്ജില്‍ മുറിയെടുക്കുകയും,ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് അവശനിലയില്‍ ആവുകയും ചെയ്ത സംഭവത്തില്‍, പെണ്‍കുട്ടികളില്‍ ഒരാളുടെ അവസ്ഥ ഗുരുതരം.ഈ പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ 27ന് കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ വിദേശജോലിയ്ക്കായുളള വിസയ്ക്കായി കൊച്ചിയിലെത്തിയത്.ഇവര്‍ പാലാരിവട്ടത്തെ ലോഡ്ജില്‍ മുറിയെടുത്തു.ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന വെളുത്ത പൊടി ഉപയോഗിക്കുകയും ചെയ്തു.ഇത് ലഹരിപദാര്ത്ഥമാണെന്നാണ് പോലീസ് പറയുന്നത്.
ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നോര്‍ത്ത് ,സെന്‍ട്രല്‍ സ്റ്റേഷന് പരിധികളിലെ ലോഡ്ജുകളില്‍ മുറിയെടുക്കുകയും ചെയ്തു.തുടര്‍ന്ന് ഇതില്‍ ഒരു പെണ്‍കുട്ടി അവശയാവുകയും കൂടെയുളള പെണ്‍കുട്ടി ഇവരെ ആശുപത്രിയില്‍ എത്തിക്കുകമായിരുന്നു.ഗുരുതരാവസ്ഥയിലുളള പെണ്‍കുട്ടിയുടെ സോഡിയം താഴ്ന്ന് പോവുകയും തലച്ചോറിലേക്കുളള ഓക്സിജന്‍ നിലച്ചതോടെ കോമയിലേക്ക് പോവേണ്ടതുമായിരുന്നു.എന്നാല്‍ ഇന്ന് നിലയില്‍ കുറച്ചുമാറ്റമുണ്ട്.
വെന്റിലേറ്ററില്‍ 48 മണിക്കൂര്‍ കഴിയുന്നതോടെ പെണ്‍കുട്ടിയക്ക് ബോധം തിരിച്ചുലഭിക്കാന്‍ സാധ്യത ഉണ്ട്.തലച്ചോറിന്റെ പ്രവര്‍ത്തനം എത്രത്തോളമുണ്ടെന്ന് അറിയാനായി വെന്റിലേറ്റര്‍ മാറ്റിനോക്കണം.ഇപ്പോഴും കാര്യങ്ങള്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നത്. ഗുരുതരാവസ്ഥയിലുളള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്.ഇവര്‍ എത്തിയിട്ടില്ല. പെണ്‍കുട്ടിക്കൊപ്പം ബന്ധുക്കളാണ് ഉളളത്.ആരോഗ്യനിലകുഴപ്പമില്ലാത്ത പെണ്‍കുട്ടിയെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു.സംഭവത്തില്‍ ആരും പരാതിയുമായി വന്നിട്ടില്ല.സംഭവത്തിലെ ദൂരൂഹത പോലീസ് പരിശോധിക്കുന്നുണ്ട്.അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ എങ്ങനെ പെണ്‍കുട്ടി ഒറ്റയ്ക്ക് ആശുപ്ത്രിയില്‍ എത്തിച്ചു എന്നതില്‍ സംശയം നിഴലിക്കുന്നുണ്ട്.
വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്
സല്മാന് റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം
ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം
മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു
1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സംസ്ഥാനത്തു പരക്കെ കനത്ത മഴ; കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി, കളമശേരിയിൽ നാൽപ്പതോളം കുടുംബങ്ങളെ മാറ്റി, മന്ത്രി തൃക്കാക്കര പ്രചരണ തിരക്കിൽ
ആലുവ മഹാശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുന്‍പത്തേതു പോലെ ബലിതര്‍പ്പണം
കൊല്‍ക്കത്ത സ്വദേശിനിയുടെ ആക്രമണത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
പ്രതിഷേധം അതിശക്തം; മറികടക്കാന്‍ ആകുന്നില്ല; സില്‍വര്‍ ലൈന്‍ നടപ്പാക്കല്‍ എളുപ്പമല്ലെന്ന് എറണാകുളം കലക്ടര്‍
കൊച്ചി നഗരമധ്യത്തില്‍ സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു; കാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ച് പോലീസ്
എവിടെ നിന്നു കയറിയാലും എവിടെ ഇറങ്ങിയാലും അഞ്ച് രൂപ മാത്രം; മറ്റെന്നാള്‍ കൊച്ചി മെട്രോയില്‍ ഓഫറില്‍ യാത്ര ചെയ്യാം