. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് ഘട്ടംഘട്ടമായി സ്ഥാപിക്കുകയെന്നത് കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ്
ന്യൂദല്‍ഹി: കേരളത്തില്‍ അനുവദിച്ച എയിംസ് സംബന്ധിച്ച ഉത്തരവ് വൈകില്ലെന്ന സൂചന നല്കി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്രധനമന്ത്രാലയത്തിലേക്ക് കൈമാറിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്രആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ലോക്സഭയില്‍ കഴിഞ്ഞയാഴ്ച നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എയിംസിന് തത്വത്തില്‍ അംഗീകാരം നല്കാന് ആരോഗ്യമന്ത്രാലയം കേന്ദ്രധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തതായി കേന്ദ്രആരോഗ്യസഹമന്ത്രി അറിയിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് ഘട്ടംഘട്ടമായി സ്ഥാപിക്കുകയെന്നത് കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ്. ഇതനുസരിച്ചുള്ള നടപടികളാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തിന് എയിംസ് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ച വ്യക്തത സംസ്ഥാന സര്ക്കാരിനില്ലാത്തതാണ് പദ്ധതി ഇത്ര വൈകാന്‍ കാരണമായത്. 2015ല്‍ എയിംസ് പ്രഖ്യാപിച്ചപ്പോള്‍ സ്ഥലം അറിയിക്കാന്‍ നിര്‍ദ്ദേശിച്ച കേന്ദ്രസര്‍ക്കാരിന് 14 ജില്ലകളുടേയും പേരുകളാണ് സംസ്ഥാന സര്‍ക്കാരും ഇടതുവലതു എംപിമാരും സമര്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് എയിംസ് പ്രഖ്യാപനം നീട്ടിവെയ്ക്കുകയായിരുന്നു. ഏതെങ്കിലും ഒരു സ്ഥലം തെരഞ്ഞെടുത്ത് നല്‍കണമെന്ന് പലവട്ടം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച അപേക്ഷയില്‍ പോലും നാല് സ്ഥലങ്ങളാണുള്ളത്. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ ആണ് എയിംസിനായി മുന്‍ഗണനയിലുള്ള സ്ഥലം
സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്
അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി
ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു
ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം
പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: 668 അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തി
കാരുണ്യ ഫാര്‍മസികളില്‍ മരുന്നുകള്‍ കാലി; പരിശോധന നടത്തി അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വീണാ ജോര്‍ജ്
ഉറക്കത്തിന്റെ നിലവാരമറിയാം; ആസ്റ്റര്‍ മെഡ്സിറ്റിയില്‍ മള്‍ട്ടി ഡിസിപ്ലിനറി സ്ലീപ്പ് ക്ലിനിക്കിന് തുടക്കമായി
ഇന്ത്യയിലെ ആദ്യത്തെ ഏജ് ഫ്രണ്ട്ലി ആശുപത്രി എന്ന നേട്ടം ആസ്റ്ററിന് സ്വന്തം; ആസ്റ്റര്‍ സീനിയേഴ്സ് വയോജനപരിപാലന പദ്ധതി ഫാസില്‍ ഉദ്ഘാടനം ചെയ്തു
പാവപ്പെട്ടവര്‍ക്കുളള സൗജന്യ ചികിത്സ തുടരും; ശ്രീ ചിത്ര ആശുപത്രിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പുനഃസ്ഥാപിക്കും