'നിരവധി യുവ കലാകാരന്‍മാരും കായികതാരങ്ങളും ഹൃദയാഘാതം മൂലം പൊടുന്നനെ മരിച്ച കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലരും പ്രകടനം നടത്തുന്നതിനിടെ സ്‌റ്റേജിലും കളിക്കിടെ മൈതാനത്തിലും ജിമ്മിലും ഒക്കെ വച്ചാണ് മരിച്ചത്. ഇതില്‍ പഠനം ആവശ്യമാണെന്നും മന്ത്രി.
ന്യൂദല്‍ഹി: രാജ്യത്ത് അടുത്തിടെ ആരോഗ്യമുള്ള യുവാക്കള്‍ തുടര്‍ച്ചയായി ഹൃദയാഘാതം സംഭവിച്ച് മരിക്കുന്ന കേസുകളില്‍ ഗവേഷണം നടത്താന്‍ കേന്ദ്ര ആരോഗ്യന്ത്രാലയം. ഇത്തരത്തില്‍ ഹൃദയാഘാതത്തിന് കോവിഡുമായി ബന്ധമുണ്ടോ എന്നാണ് ഗവേഷണം നടത്തുന്നത്. കോവിഡും യുവാക്കള്‍ക്കുണ്ടാകുന്ന ഹൃദയാഘാതം തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ സര്‍ക്കാര്‍ ഗവേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'നിരവധി യുവ കലാകാരന്‍മാരും കായികതാരങ്ങളും ഹൃദയാഘാതം മൂലം പൊടുന്നനെ മരിച്ച കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലരും പ്രകടനം നടത്തുന്നതിനിടെ സ്‌റ്റേജിലും കളിക്കിടെ മൈതാനത്തിലും ജിമ്മിലും ഒക്കെ വച്ചാണ് മരിച്ചത്. ഇതില്‍ പഠനം ആവശ്യമാണെന്നും മന്ത്രി.
അതേസമയം, കോവിഡിന്റെ നാലാംതരംഗത്തെ സംബന്ധിച്ച ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒമൈക്രോണിന്റെ ബിഎഫ് 7 സബ് വേരിയന്റായിരുന്നു അവസാനത്തെ കോവിഡ് മ്യൂട്ടേഷന്‍, ഇപ്പോള്‍ എക്‌സ്ബിബി 1.16 സബ് വേരിയന്റാണ് അണുബാധകളുടെ വര്‍ദ്ധനവിന് കാരണമാകുന്നത്. എന്നാല്‍, ഉപവകഭേദങ്ങള്‍ അത്ര അപകടകരമല്ലെന്നും മന്ത്രി. കോവിഡ് പരിവര്‍ത്തനം തുടരുന്ന ഒരു വൈറസായി തുടരുകയാണ്. ഇന്ത്യയില്‍ ഇതുവരെ 214 വ്യത്യസ്ത വകഭേദങ്ങള്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം