വര്‍ത്തമാന കാലഘട്ടത്തില്‍ ഒട്ടേറെ തിരക്കില മരുന്നവര്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്നത് പുലര്‍കാല നൃത്ത വ്യായാമത്തിന്റെ സവിശേഷതയാണ്. മനസിനും ശരീരത്തിനും കൂടുതല്‍ ദൃഢത നല്‍കാന്‍ ഇതുകൊണ്ട് കഴിയുമെന്ന് മായ പറയുന്നു.
വടക്കാഞ്ചേരി: ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണെന്ന ശാസ്ത്ര സത്യം ഉള്‍കൊണ്ട് വ്യായാമത്തിന് പുതു ശൈലിയുമായി പ്രസിദ്ധ നര്‍ത്തകി ഡോ. കലാമണ്ഡലം മായ രാജേഷ്. പുലര്‍കാല നൃത്ത വ്യായാമത്തിലൂടെ ഡോ. മായ പകര്‍ന്ന് നല്‍കുന്നത് നൃത്തവും, ആരോഗ്യവും, മെയ് വഴക്കവും, ശരീര ഭംഗിയും പ്രദാനം ചെയ്യുന്ന ജീവിതവഴി കൂടിയാണ്.
വര്‍ത്തമാന കാലഘട്ടത്തില്‍ ഒട്ടേറെ തിരക്കില മരുന്നവര്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്നത് പുലര്‍കാല നൃത്ത വ്യായാമത്തിന്റെ സവിശേഷതയാണ്. മനസിനും ശരീരത്തിനും കൂടുതല്‍ ദൃഢത നല്‍കാന്‍ ഇതുകൊണ്ട് കഴിയുമെന്ന് മായ പറയുന്നു. സാധകം എന്ന് പേരിട്ടിട്ടുള്ള ഈ വ്യായാമ പരിപാടി 2021 ജൂലൈ 17 നാണ് ഡോ. മായ ആരംഭിച്ചത്. ഒട്ടേറെ പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളും ഏറെ ഗുണം ചെയ്തു. ഗൂഗിള്‍ മീറ്റിലൂടെ സംശയങ്ങള്‍ക്ക് മറുപടിയും ലഭിക്കും. ഇതിന്റെ ഭാഗമായി നടന്ന ഓണ്‍ലൈന്‍ മീറ്റ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
കേരള കലാമണ്ഡലം നൃത്ത വിഭാഗം മേധാവി കലാ. സംഗീത പ്രസാദ് അധ്യക്ഷയായി. ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി, ഡോ. കണ്ണന്‍ പരമേശ്വരന്‍, കലാ. പുഷ്പലത, കലാ. കവിത കൃഷ്ണകുമാര്‍, ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍, ഡോ. രജിത ആര്‍. വാരിയര്‍, കലാ. രേഖ രാമകൃഷ്ണന്‍, ഡോ. അനിത മൂര്‍ത്തി, കലാ. ഷീബ കൃഷ്ണകുമാര്‍, ഡോ. കലാ: ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
അധ്യയന കാലമെന്ന വസന്തകാലം
സ്കൂളിന് ചുറ്റും കുറ്റിക്കാട്; ഇഴജന്തു ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം