പല വിഭാഗങ്ങളിലും ചികിത്സ തേടി എത്തുന്നവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്
hospital
ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ഉയരുന്നു. ജില്ലാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച മാത്രമാണ് ഹൃദ്രോഗവിദഗ്ധന്റെ സേവനം. കോട്ടയത്തെ ഡോക്ടറാണ് ഈ ദിവസം വരുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി വണ്ടാനത്തേയ്ക്ക് മാറ്റിയശേഷമാണിത്. സ്ഥിരമായി ഹൃദ്രോഗവിദഗ്ധനെ നിയമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ആശുപത്രിയില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും അത്യാവശ സര്‍വീസിന് പോലും ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലയ്ക്കുകയാണ്. നിലവില്‍ പല വിഭാഗങ്ങളിലും ചികിത്സ തേടി എത്തുന്നവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ് പതിവ്. എസി റോഡിലും, ആലപ്പുഴ നഗരത്തിലും, വടക്കന്‍ പ്രദേശങ്ങളിലും വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ ആദ്യം എത്തിക്കുന്നത് ജനറല്‍ ആശുപത്രിയിലാണ്.
എന്നാല്‍ മതിയായ ചികിത്സാ സൗകര്യമോ, ഡോക്ടര്‍മാരോ ഇല്ലാത്തത് തിരിച്ചടിയാകുന്നു. ആലപ്പുഴ നഗരസഭയ്ക്കാണ് ആശുപത്രിയുടെ ചുമതല. സിപിഎം ഭരിക്കുന്ന നഗരസഭയും ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ വേണ്ട ജാഗ്രത കാട്ടുന്നില്ല
ഇതൊക്കെയല്ലെ തെമ്മാടിത്തം എന്നത്
കായിക കരുത്തിന്റെ പുതിയ ഇന്ത്യ
അവര്‍ക്ക് സംവാദത്തെ ഭയമാണ്
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ഭക്ഷ്യസുരക്ഷയില്‍ തമിഴ്നാട് നമ്പര്‍ വണ്‍; കേരളം രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്; പട്ടിക പുറത്തിറക്കി ഫുഡ് സേഫ്റ്റി ഓഫ് ഇന്ത്യ
പാവപ്പെട്ടവര്‍ക്കുളള സൗജന്യ ചികിത്സ തുടരും; ശ്രീ ചിത്ര ആശുപത്രിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പുനഃസ്ഥാപിക്കും
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്