×
login
ജോണി ഡെപ് ഇനി ജാക്ക് സ്പാരോ ആകുമോ, ആരാധകര്‍ ആശയക്കുഴപ്പത്തില്‍

കേസ് ജോണി ഡെപ്പ് ജയിച്ചതോടെ പൈരേറ്റസ് ഓഫ് കരീബിയന്‍ ഫ്രഞ്ചൈസിയില്‍ ഇനി ഡെപിനെ ഡിസ്‌നി അഭിനയിപ്പിച്ചേക്കാമെന്നാണ് മുന്‍ എക്‌സിക്യൂട്ടീവ് പറയുന്നു.

ലോസ് ഏഞ്ചലസ്: മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡുമായുളള മാനനഷ്ടകേസ ജയിച്ചതോടെ ജോണി ഡെപ് വീണ്ടും പൈരേറ്റസ് ഓഫ് കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ തിരിച്ചു വരുമെന്ന് അഭ്യൂഹങ്ങള്‍ പറയുന്നു.ചിത്രത്തിലെ ജാക് സ്പാരോ എന്ന കടല്‍കൊളളക്കാരന്റെ കഥാപാത്രത്തിന് ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്.

 

ആറ് വര്‍ഷമായി ആംബര്‍ ഹേര്‍ഡും ജോണി ഡെപും തമ്മില്‍ ഗാര്‍ഹിക പീഡനത്തിന് കേസ് നടക്കുകയാണ്.ആരോപണങ്ങള്‍ ശക്തമായതിനാല്‍ പല ചിത്രങ്ങളില്‍ നിന്നും ജോണി ഡെപ്പിനെ മാറ്റിയിരുന്നു.ഡിസ്‌നിയും ഡെപിനെ ഒഴിവാക്കി.ഇപ്പോള്‍ കേസ് ജോണി ഡെപ്പ് ജയിച്ചതോടെ പൈരേറ്റസ് ഓഫ് കരീബിയന്‍ ഫ്രഞ്ചൈസിയില്‍ ഇനി ഡെപിനെ ഡിസ്‌നി അഭിനയിപ്പിച്ചേക്കാമെന്നാണ് മുന്‍ എക്‌സിക്യൂട്ടീവ് പറയുന്നു.


 

അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍വ്വാധികം ശക്തിയിലേക്ക് തിരിച്ചുവരും.ജാക്ക് സ്പാരോ ആയി ഡെപിനെ ഇനിയും കാണാന്‍ സാധിക്കുമെന്ന് വിശ്വാസത്തിലാണ് ആരാധകര്‍.എന്നാല്‍ ഡിസ്‌നി ആഗ്രഹിച്ചാലും ഡെപ് ഇനി മടങ്ങിവരാനുളള സാധ്യതകള്‍ കുറവാണെന്നാണ് കോടതിയിലെ ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കുന്ന അറിവ്.

 

    comment

    LATEST NEWS


    പൊതുസ്ഥലത്ത് മദ്യപിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ്; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.