×
login
മുത്തന്‍മുടി സുബ്രഹ്‌മണ്യന്‍ ക്ഷേത്രത്തിലെ മയിലിനെ നായാട്ടു സംഘം വെടിവച്ചു കൊന്നു; പ്രതിഷേധം ശക്തം

മുത്തന്‍കുടി മേഖലയില്‍ നായാട്ട് സംഘത്തിന്റെ ശല്യം ശക്തമാണെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്. അധികൃതരോട് പരാതി പറഞ്ഞിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

അടിമാലി: മുത്തന്‍ കുടി സുബ്രഹ്‌മണ്യന്‍  ക്ഷേത്രത്തിലെ മയിലിനെ നായാട്ടു സംഘം വെടിവച്ചു കൊന്നു.  ഇടുക്കി ജില്ലയില്‍ ബൈസണ്‍വാലി പഞ്ചായത്തിലാണ് മുത്തന്‍മുടി സുബ്രമണ്യന്‍ ക്ഷേത്രം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമെന്ന് കരുതുന്നു. പുലര്‍ച്ചെയാണ് ക്ഷേത്രത്തിനു സമീപം മയിലിനെ വെടിയേറ്റു ചത്ത നില നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വിശ്വാസി സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നു. മയിലിനെ നായാട്ട് സംഘം വെടി വെച്ച കൊന്ന സംഭവത്തില്‍ കുറ്റവാളികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വികരിക്കണം എന്ന് വിശ്വ ഹിന്ദു പരിഷത്ത് രാജാക്കാട് പ്രഖണ്ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മുത്തന്‍കുടി മേഖലയില്‍ നായാട്ട് സംഘത്തിന്റെ ശല്യം ശക്തമാണെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്. അധികൃതരോട് പരാതി പറഞ്ഞിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

 

 

    comment

    LATEST NEWS


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


    ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.