×
login
പാകിസ്ഥാന്‍ വഞ്ചിച്ചു; ചെസ്സ്‍ ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ ഫ്രീ വിസ നല്‍കിയശേഷം കശ്മീര്‍ പ്രശ്നം ഉയര്‍ത്തി പിന്‍വാങ്ങിയത് ചതി: അനുരാഗ് താക്കൂര്‍

44ാമത് ചെസ്സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ ഇന്ത്യ ഫ്രീ വിസ അനുവദിച്ച ശേഷം അവസാന നിമിഷം കശ്മീര്‍ പ്രശ്നം ഉയര്‍ത്തി മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയ പാക് നടപടി വഞ്ചനയാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍.

ന്യൂദല്‍ഹി: 44ാമത് ചെസ്സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ ഇന്ത്യ ഫ്രീ വിസ അനുവദിച്ച ശേഷം അവസാന നിമിഷം കശ്മീര്‍ പ്രശ്നം ഉയര്‍ത്തി മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയ പാക് നടപടി വഞ്ചനയാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍.  

പാകിസ്ഥാന്‍ അവസാന നിമിഷം ടീമിനെ പിന്‍വലിച്ചത് ഹൃദയം തകര്‍ത്തുകളഞ്ഞെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ചെസ്സ് ഒളിമ്പ്യാഡിന്‍റെ ദീപശിഖ കശ്മീരിലൂടെ കടന്നുപോയി എന്ന കാരണം പറഞ്ഞാണ് പാകിസ്ഥാന്‍ അവസാന നിമിഷം ചെസ്സ് ഒളിമ്പ്യാഡ് വഹിഷ്കരിച്ചത്.  

നേരത്തെ ചെസ്സില്‍ ഇന്ത്യ-പാക് യുദ്ധമില്ലെന്ന പ്രചാരണം ശക്തമായതിനിടെയാണ് നാടകീയമായി പാകിസ്ഥാന്‍ ടീമിനെ പിന്‍വലിച്ചത്. 

    comment

    LATEST NEWS


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.