ഇതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് തെലങ്കാനയില്‍ 23 കാരിയുടെ മരണം. ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന്‍ അക്തര്‍ വ്യത്യസ്ത മതക്കാരാണെന്ന് പറഞ്ഞ് തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരിണി മരിച്ചത്.
ഹൈദരാബാദ്: ദി കേരള സ്‌റ്റോറിക്കെതിരെ പ്രതിഷേധങ്ങള്‍ നേരിടുമ്പോള്‍ ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രണയം നടിച്ചുള്ള മതമാറ്റ ശ്രമങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് തെലങ്കാനയില്‍ 23 കാരിയുടെ മരണം. ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന്‍ അക്തര്‍ വ്യത്യസ്ത മതക്കാരാണെന്ന് പറഞ്ഞ് തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരിണി മരിച്ചത്.
ഇന്നലെ നിസാമാബാദ് ജില്ലയിലെ നവിപേട്ടിലുള്ള വസതിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ ഗ്രാമത്തില്‍ താമസിച്ചിരുന്ന ഹരിണിയും അക്തറും ഏഴ് വര്‍ഷം മുമ്പാണ് പ്രണയത്തിലായത്. ഇതേതുടര്‍ന്ന് അക്തറിനോട് വിവാഹത്തെക്കുറിച്ച് നിരന്തരം ഹരിണി ചോദിച്ചിരുന്നുവെന്ന് ദ ഹിന്ദു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഹരിണി വേറെ മതമായതിനാല്‍ അക്തറിന്റെ കുടുംബാംഗങ്ങള്‍ അംഗീകരിക്കില്ലെന്നും. താന്‍ തന്റെ കുടുംബത്തിലെ മുതിര്‍ന്നവരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി പോകില്ലെന്നും വ്യക്തമാക്കി. മതം മാറാന്‍ തയ്യാറല്ലത്തതിനാല്‍ ഹരിണി മനംനൊന്ത് ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇവരുടെ ബന്ധത്തിനിടയില്‍ അക്തര്‍ ഒരിക്കല്‍ പോലും മതത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നുവന്നയുടന്‍, പിന്മാറാന്‍ അദ്ദേഹം അത് ഒരു ഒഴികഴിവായി ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വീട്ടില്‍ തനിച്ചായിരുന്ന ഹരിണി ബെഡ്ഷീറ്റ് ഉപയോഗിച്ച് സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെതിയപ്പോളാണ് മരണം അറിഞ്ഞത്.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി