×
login
2024 ലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും ; 350 സീറ്റുകള്‍ നേടും; മോദിയ്ക്ക് ശേഷം യോഗി വരും: കച്ച് ഭൂകമ്പം കൃത്യമായി പ്രവചിച്ച ജയപ്രകാശ് മദക്

ന്യൂദൽഹി : 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്‌ക്ക് വിജയിക്കുമെന്നും  പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി അധികാരമേല്‍ക്കുമെന്നും പ്രവചിച്ച് ജയപ്രകാശ് മദക്. 22 വർഷം മുമ്പ് 2001 ൽ കച്ചിലെ  ഭൂകമ്പം കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ജയപ്രകാശ് മദക് .  

2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം 350 സീറ്റുകള്‍ വരെ നേടുമെന്നും ഇദ്ദേഹം  പറഞ്ഞു.  നിരവധി പ്രകൃതി ദുരന്തങ്ങളും രാഷ്‌ട്രീയ സംഭവവികാസങ്ങളും കൃത്യമായി പ്രവചിച്ച് പേരെടുത്ത വ്യക്തിയാണ് ജയപ്രകാശ്  മദക്.  


2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിന് ഹാട്രിക് നേടാനാകുമോയെന്ന ചോദ്യത്തിന്, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ലഭിച്ച അത്രയും സീറ്റുകൾ 2024 ൽ  ബിജെപിക്ക് മാത്രമായി  ലഭിക്കുമെന്നാണ് ജയപ്രകാശ് മദക് പറയുന്നത് .  

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്‌ക്ക് വിജയിക്കും.തെരഞ്ഞെടുപ്പിൽ 350 സീറ്റുകൾ ലഭിക്കും. കോൺഗ്രസ്, ബിഎസ്പി, ശിവസേന തുടങ്ങിയ  പാർട്ടികളുടെ സീറ്റുകൾ കുറയാൻ സാധ്യതയുണ്ട്, ഇത് ബിജെപിക്ക് ഗുണം ചെയ്യും.

മോദിക്ക് ശേഷം  ആരാണ് എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥ്എന്നായിരുന്നു ഉത്തരം,

    comment

    LATEST NEWS


    പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ വേണ്ട, സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്താനാണ് തീരുമാനം; സംസാരിക്കാന്‍ സമയം തരാതെ മനപ്പൂര്‍വം അപമാനിച്ചതാണ്


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.