Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനകപുരിയില്‍ നിന്ന് ത്രയംബകം, ഗണ്ഡകിനദിയിലെ ശിലകള്‍; കല്ലും വില്ലുമായി നേപ്പാളി സംഘം അയോധ്യയിലേക്ക്; അതിര്‍ത്തിക്കപ്പുറത്തും ഉയര്‍ന്ന് രാമനാമം

ഹിമാലയന്‍ ശിലകളുടെ കൈമാറ്റം നേപ്പാളും ഇന്ത്യയും തമ്മിലുള്ള ആത്മീയ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് നേപ്പാള്‍ മുന്‍ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധി പറഞ്ഞു. ശ്രീരാമക്ഷേത്രത്തിലേക്ക് ജനകപുരിയിലെ ജനങ്ങള്‍ നല്‍കുന്നത് അഷ്ടലോഹങ്ങളാല്‍ തീര്‍ക്കുന്ന ശിവധനുസ്സും.

Janmabhumi Online by Janmabhumi Online
Jan 25, 2023, 10:07 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുന്നതോടെ അതിര്‍ത്തിക്കപ്പുറത്തും രാമതരംഗം. രാമ, സീതാ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നാരായണി എന്ന് അറിയപ്പെടുന്ന കാളിഗണ്ഡകി നദിയുടെ തീരത്ത് നിന്ന് കൂറ്റന്‍ ശിലകള്‍ അയോധ്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് നേപ്പാള്‍.

ഹിമാലയന്‍ ശിലകളുടെ കൈമാറ്റം നേപ്പാളും ഇന്ത്യയും തമ്മിലുള്ള ആത്മീയ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് നേപ്പാള്‍ മുന്‍ ഉപപ്രധാനമന്ത്രി ബിമലേന്ദ്ര നിധി പറഞ്ഞു. ശ്രീരാമക്ഷേത്രത്തിലേക്ക് ജനകപുരിയിലെ ജനങ്ങള്‍ നല്‍കുന്നത് അഷ്ടലോഹങ്ങളാല്‍ തീര്‍ക്കുന്ന ശിവധനുസ്സും. നേപ്പാളിലെ മിഥിലാപുരിയിലാണ് സീതാദേവിയെ വിവാഹം ചെയ്യുന്നതിനായി ശ്രീരാമന്‍ ശിവധനുസ്സുയര്‍ത്തിയതെന്നാണ് രാമായണ ചരിത്രം. എല്ലാ വര്‍ഷവും ജനകപുരിയില്‍ ശ്രീരാമനവമിയും സീതാപരിണയ വാര്‍ഷികവും കൊണ്ടാടാറുണ്ടെന്നും ബിമലേന്ദ്രനിധി ചൂണ്ടിക്കാട്ടി.

ഇതിന്റെ ഓര്‍മ്മകളുമായാണ് ശിവധനുസും കൂറ്റന്‍ ശിലകളും അയോധ്യയിലേക്ക് കൊണ്ടുപോകുന്നത്. പതിനെട്ടും പന്ത്രണ്ടും ടണ്‍ ഭാരമുള്ള രണ്ട് ശിലകളാണ് കൈമാറുന്നത്. മകരസംക്രമ ദിവസം ജനകപുരിയില്‍ ഈ ശിലകള്‍ പൂജിച്ചു. ഫെബ്രുവരി ഒന്നിന് അയോധ്യയിലെത്തിക്കും, നേപ്പാളി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ബിമലേന്ദ്രനിധി പറഞ്ഞു.

2020-ല്‍ ജനക്പൂരില്‍ സീതാപരിണയ ആഘോഷവേളയിലാണ് അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് പുരിയുമായി ഈ ആശയങ്ങള്‍ പങ്കുവച്ചത്. രാമജന്മഭൂമി ട്രസ്റ്റിന്റെ ചുമതലയുള്ള ചമ്പത് റായിയെയും ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍വാണ സമിതി ചുമതലയുള്ള നൃപേന്ദ്ര മിശ്രയെയും ബിമലേന്ദ്രനിധി ഈ ആവശ്യവുമായി കണ്ടിരുന്നു. 2022 ഡിസംബറിലാണ് രണ്ട് ശിലകളും ഒരു വില്ലും ഇന്ത്യയിലേക്ക് അയയ്‌ക്കാന്‍ നേപ്പാള്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത്.

Tags: riverരാമക്ഷേത്രംAyodhyarammandirഅയോധ്യനേപ്പാള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും,പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

Kerala

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു: വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം

India

പൂനെയില്‍ ഇന്ദ്രായനി നദിക്ക് കുറുകെയുള്ള നടപ്പാലം തകര്‍ന്ന് 5 മരണം, 20 വരെ ആളുകള്‍ നദിയില്‍ വീണിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍

Kerala

ശബരിമലയില്‍ മഴ ശക്തം: പമ്പാ നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ,ത്രിവേണിയിലെ വാഹന പാര്‍ക്കിംഗിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

കർണാടകയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു ; വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ചു

തൃക്കോതമംഗലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സൂക്ഷിച്ചിരുന്ന അടക്കിയ സ്ത്രീകളുടെ സ്വര്‍ണതാലികള്‍ കവര്‍ന്നു

തിങ്കളാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യത, കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies