ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിച്ചു. നിരീക്ഷണഗ്രിഡ് വഴി ഭീകരര്‍ നുഴഞ്ഞുകയറുന്ന പാത അറിഞ്ഞ് കുഴിബോംബ് സ്ഥാപിച്ചത് സൈന്യം തന്നെയാണ്. ഇതില്‍ തട്ടി ഭീകരര്‍ രണ്ടു പേരും പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ട് പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നു (ഇടത്ത്) കുഴിബോംബില്‍ തട്ടി തീവ്രവാദികള്‍ പൊട്ടിത്തെറിക്കുന്നു (വലത്ത്)
ന്യൂദല്‍ഹി:ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിച്ചു. നിരീക്ഷണഗ്രിഡ് വഴി ഭീകരര്‍ നുഴഞ്ഞുകയറുന്ന പാത അറിഞ്ഞ് കുഴിബോംബ് സ്ഥാപിച്ചത് സൈന്യം തന്നെയാണ്. ഇതില്‍ തട്ടി ഭീകരര്‍ രണ്ടു പേരും പൊട്ടിത്തെറിക്കുകയായിരുന്നു.
ദ പ്രിന്‍റ് പ്രസിദ്ധീകരിച്ച പാക് തീവ്രവാദികള്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ കാണാം:
കശ്മീരിലെ നൗഷേര സെക്ടറിലൂടെ ആഗസ്ത് 21ന് രാത്രി 8.55നാണ് തീവ്രവാദികള്‍ നുഴഞ്ഞു കയറ്റശ്രമം നടത്തിയത്. രാത്രിയുടെ മറപിടിച്ചാണ് രണ്ട് തീവ്രവാദികളും നൗഷേരയിലെ ലാമിലുള്ള പുഖാര്‍ണി ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഭൂമിയിലൂടെ നീന്തി മുന്നേറുന്നതിനിടയില്‍ കുഴിബോംബില്‍ അമര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീവ്രവാദികള്‍ പതുക്കെ മുന്നേറുന്നതും പൊട്ടിത്തെറിക്കുന്നതും നിരീക്ഷണ ക്യാമറകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ ഒട്ടേറെ ചാനലുകള്‍ ഈ ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്.
മലനിരകളുള്ള നിയന്ത്രണരേഖയില്‍ ആകെ പരന്നുകിടക്കുന്ന പ്രദേശം പുഖര്‍ണി ഗ്രാമത്തില്‍ മാത്രമാണുള്ളത്. ഇവിടെ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും നിരീക്ഷണപോസ്റ്റുകളുണ്ട്. തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് ക്യാമറയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പിറ്റേന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ രണ്ട് പേരുടെ ജഡം കിട്ടു.
കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി
നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി
രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്