സ്കൂള്‍ യൂണിഫോമല്ലാതെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കോഴിക്കോട്ടെ സ്വകാര്യ സ്കൂള്‍ ഉറച്ചുനിന്നതോടെ ടിസി വാങ്ങി രക്ഷിതാവിന്‍റെ പ്രതിഷേധം. കോഴിക്കോട്ടെ നടക്കാവിലെ പ്രൊവിഡന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് ഹിജാബ് വിലക്ക് ഇപ്പോഴും തുടരുന്നത്.
കോഴിക്കോട്: സ്കൂള്‍ യൂണിഫോമല്ലാതെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കോഴിക്കോട്ടെ സ്വകാര്യ സ്കൂള്‍ ഉറച്ചുനിന്നതോടെ ടിസി വാങ്ങി രക്ഷിതാവിന്‍റെ പ്രതിഷേധം. കോഴിക്കോട്ടെ നടക്കാവിലെ പ്രൊവിഡന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് ഹിജാബ് വിലക്ക് ഇപ്പോഴും തുടരുന്നത്.
സ്കൂളില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് സ്കൂള്‍ പ്രിന്‍സിപ്പില്‍ രക്ഷിതാവിനെ അറിയിച്ചിരുന്നു. പ്ലസ് വണ്ണിന് അഡ്മിഷന്‍ എടുക്കാന്‍ വേണ്ടി ഹിജാബ് ധരിച്ചാണ് പെണ്‍കുട്ടി എത്തിയത്. സ്കൂള്‍ അധികൃതര്‍ നയം വ്യക്തമാക്കിയതോടെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പഠനം തുടരില്ലെന്ന് ശഠിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. വിലക്ക് പിന്‍വലിക്കാന്‍ സ്കൂളില്‍ അധികൃതര്‍ ഒരുക്കമല്ലായിരുന്നു.
ഇതോടെ രക്ഷിതാവ് ടിസിവാങ്ങി മറ്റൊരു സ്കൂളില്‍ പ്രവേശനം നേടുകയായിരുന്നു. മതാചാരപ്രകാരം ഹിജാബിട്ട് പഠിക്കാന്‍ പ്രൊവിഡന്‍റ് സ്കൂള്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പിതാവ് മുസ്തഫ അമ്മിണിപ്പറമ്പ് ആരോപിച്ചു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി