×
login
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്‍റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്‍

ബ്രിട്ടീഷ് അധികാരികളോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം. ഇല്ലെങ്കില്‍ പൊലീസില്‍ കേസ് കൊടുക്കുമെന്നും രഞ്ജിത് സവര്‍ക്കര്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

മുംബൈ: ബ്രിട്ടീഷ് അധികാരികളോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം. ഇല്ലെങ്കില്‍ പൊലീസില്‍ കേസ് കൊടുക്കുമെന്നും രഞ്ജിത് സവര്‍ക്കര്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.  

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം എടുത്തുകളഞ്ഞ കോടതി ഉത്തരവിനെ തുടര്‍ന്ന് മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണെന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെച്ചൊല്ലി മഹാരാഷ്ട്രയില്‍ വിവാദം പുകയുകയാണ്. ഈ പരാമര്‍ശത്തിന്‍റെ പേരില്‍ അവിടെ കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.  

സവര്‍ക്കാര്‍ അല്ലാത്തതിനാല്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ സവര്‍ക്കര്‍ മാപ്പ് പറഞ്ഞതായി തെളിയിക്കുന്ന രേഖകള്‍ കാണിക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുന്നു. രണ്ട് തവണ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞയാളാണ്. രാഹുല്‍ ഗാന്ധി ചെയ്യുന്നതെല്ലാം ബാലിശമായ കാര്യങ്ങളാണ്. - രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.  


 

 

 

 

    comment

    LATEST NEWS


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.