തമിഴ്‌നാടിനെ കൊടും വരള്‍ച്ചയില്‍ നിന്നും എന്നെന്നേക്കുമായി രക്ഷിച്ചത് ബ്രിട്ടീഷുകാരനായ ഒരു എഞ്ചിനീയറാണ്. അയാള്‍ രൂപകല്‍പന ചെയ്ത മുല്ലപ്പെരിയാര്‍ ഡാം ആണ് തമിഴ്‌നാടിന് വര്‍ഷം മുഴുവന്‍ ജലം നല്‍കാന്‍ സഹായിച്ചത്. ഇതിന് നന്ദിസൂചകമായി ഈ എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.
തിരുവനന്തപുരം: തമിഴ്‌നാടിനെ കൊടും വരള്‍ച്ചയില്‍ നിന്നും എന്നെന്നേക്കുമായി രക്ഷിച്ചത് ബ്രിട്ടീഷുകാരനായ ഒരു എഞ്ചിനീയറാണ്. അയാള്‍ രൂപകല്‍പന ചെയ്ത മുല്ലപ്പെരിയാര്‍ ഡാം ആണ് തമിഴ്‌നാടിന് വര്‍ഷം മുഴുവന്‍ ജലം നല്‍കാന്‍ സഹായിച്ചത്. ഇതിന് നന്ദിസൂചകമായി ഈ എഞ്ചിനീയറുടെ പ്രതിമ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.
കേണല്‍ ജോണ്‍ പെന്നിക്യൂയിക്ക് എന്ന ബ്രിട്ടീഷ് എഞ്ചിനീയറാണ് 19ാം നൂറ്റാണ്ടില്‍ മുല്ലപ്പെരിയാര്‍ ഡാം രൂപകല്‍പന ചെയ്തത്. ഇദ്ദേഹത്തിന്‍റെ പ്രതിമ ഇന്ത്യയിലല്ല, അദ്ദേഹത്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബെര്‍ലിയിലാണ് സ്ഥാപിക്കുന്നത്. ഇതിനുള്ള അനുവാദം ഇംഗ്ലണ്ടിലെ സെന്റ്പീറ്റേഴ്‌സ് പള്ളി അധികൃതര്‍ കാംബെര്‍ളിയിലെ തമിഴ്‌നാട് സ്വദേശികള്‍ക്ക് ഇതിനകം നല്‍കിക്കഴിഞ്ഞു.
ആരാണ് കേണല്‍ ജോണ്‍ പെന്നിക്യൂയിക്?
ബ്രിട്ടീഷുകാരനായ ബ്രിഗേഡിയര്‍ ജനറല്‍ ജോണ്‍ പെന്നിക്യൂയിക്കിന്റെയും ഭാര്യ സാറയുടെയും മകനായ ജോണ്‍ പെന്നിക്യൂയിക്ക 1841ലാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ ചെല്‍റ്റെന്‍ഹാമിലായിരുന്നു വിദ്യാഭ്യാസം. 1849ല്‍ നടന്ന ചില്ലിയന്‍വാല യുദ്ധത്തില്‍ അച്ഛനും മൂത്ത ജ്യേഷ്ഠന്‍ അലക്‌സാണ്ടറും മരിച്ചു. ജോണ്‍ പെന്നിക്യൂയിക്ക് 1857ല്‍ ഈസ്റ്റിന്ത്യാ കമ്പനിയില്‍ ചേര്‍ന്നു.
1858ല്‍ മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പില്‍ ഇയാള്‍ ചേര്‍ന്നു. 180ല്‍ ഇന്ത്യയിലേക്കെത്തി. 1895ല്‍ രാജ്ഞി അദ്ദേഹത്തെ സ്റ്റാര്‍ ഓഫ് ഇന്ത്യയുടെ കംപാനിയന്‍ ആയി നാമനിര്‍ദേശം ചെയ്തു. ആറ് വര്‍ഷക്കാലം പിഡബ്‌ള്യുഡിയില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുന്ന പദ്ധതിയുടെ ചീഫ് എഞ്ചിനീയറായത്.
നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും
ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്