Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വത്ത് ലഭിച്ച ഏഴ് മക്കളും തിരിഞ്ഞ് നോക്കുന്നില്ല: പരിചരിക്കുന്നത് ഒന്നും കിട്ടാത്ത മകന്‍, സ്വത്ത് തിരിച്ച് വേണമെന്ന അപേക്ഷയുമായി വൃദ്ധമാതാവ്

2.91 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന ഈ മാതാവ് 1998ല്‍ തന്റെ 8 മക്കളില്‍ 7 പേര്‍ക്ക് വീതം വെക്കുകയുണ്ടായി. ഏറ്റവും ഇളയവനായി എം.മധുവിന് അന്ന് സ്വത്ത് ഭാഗിച്ച് നല്‍കിയിരുന്നില്ല. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്ന് കഴിയുന്ന മധു(52) മാത്രമാണ് അമ്മയ്‌ക്കു തുണയായുള്ളത്.

Janmabhumi Online by Janmabhumi Online
May 12, 2022, 10:47 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

പൊയിനാച്ചി: തന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ മക്കള്‍ക്ക് വീതം വെച്ച് നല്‍കിയതോടെ മക്കള്‍ കൈയൊഴിഞ്ഞു. തിരിഞ്ഞു നോക്കാതായപ്പോള്‍ ജീവിക്കാന്‍ വകയില്ലാതെ സ്വത്ത് തിരിച്ച് വേണമെന്ന അപേക്ഷയുമായി വൃദ്ധമാതാവ് അധികൃതര്‍ക്ക് മുന്നില്‍. പൊയിനാച്ചി അടുക്കത്ത് വയലിലെ പരേതനായ കുട്ടന്റെ ഭാര്യ കെ.വി.വെള്ളച്ചിയാണ് (96) പരാതിയുമായി കലക്ടറേയും മനുഷ്യാവകാശ കമ്മീഷനേയും വനിതാ കമ്മീഷനേയും സമീപിച്ചത്. Â

2.91 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന ഈ മാതാവ് 1998ല്‍ തന്റെ 8 മക്കളില്‍ 7 പേര്‍ക്ക് വീതം വെക്കുകയുണ്ടായി. ഏറ്റവും ഇളയവനായി എം.മധുവിന് അന്ന് സ്വത്ത് ഭാഗിച്ച് നല്‍കിയിരുന്നില്ല. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്ന് കഴിയുന്ന മധു(52) മാത്രമാണ് അമ്മയ്‌ക്കു തുണയായുള്ളത്. ‘ഹോം നേഴ്‌സിനെ വെച്ചാണ് ഇപ്പോള്‍ പരിചരിക്കുന്നത്. ഹോംനേഴിസിന്റെ ശമ്പളം, മതാവിന്റെ ചികിത്സ ചെലവടക്കം ഒരുമാസം നാല്‍പതിനായിരം രൂപയോളം ചെലവ് മധുവിനു വരുന്നുണ്ട്. ഡ്രൈവറായി ജോലിചെയ്തിരുന്ന മധുവിന് പ്രമേഹം പിടിപെട്ടതോടെ കാലിന്റെ വിരല്‍ മുറിച്ച് മാറ്റേണ്ടി വന്നു. അതോടെ ഡ്രൈവിംഗ് ചെയ്യാന്‍ സാധിക്കുന്നില്ല. വൃക്ക സംബന്ധമായ അസുഖം കാരണം മറ്റു ജോലിയും ചെയ്യാനും സാധിക്കുന്നില്ല. Â

കൃഷിയിലൂടെ വരുമാനം കണ്ടെത്താമെന്നുള്ള ധാരണയില്‍ ഭൂപണയ ബാങ്കില്‍ നിന്ന് 9 ലക്ഷം രൂപ കടമെടുത്ത മധുവിന് അമ്മയുടെ ചികിത്സയും ചെലവും താങ്ങാന്‍ കഴിയാതെ അടവ് മുടങ്ങി വര്‍ഷം ഒന്ന് കഴിഞ്ഞു. മാതാവിന് നാല് ആണ്‍മക്കളും 4 പെണ്‍മക്കളുമാണ് ഉള്ളത്. ആണ്‍മക്കളില്‍ മൂത്തവനും ഒരു മകളും മരിച്ചു’. മരിച്ച മകന് മാതാവ് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനേക്കള്‍ കൂടുതലായി 70 സെന്റ് ഭൂമി നല്‍കിയിരുന്നു. മക്കളും പേരകുട്ടികളുമടക്കം ഈ വൃദ്ധമാതാവിനെ കാണാനോ പരിചരിക്കാനോ തയ്യാറാകുന്നില്ലെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. Â

മുമ്പ് മെന്റനല്‍സ് ട്രിബ്യൂണലിന് മുമ്പാകെ പരാതി കൊടുത്തിരുന്നെങ്കിലും മതാവിന്റെ സ്ഥിതിഗതികള്‍ അന്വേഷിക്കുകപോലും ചെയ്യാതെ പരാതി തള്ളിക്കളയുകയായിരുന്നെന്ന് ഇളയമകന്‍ Â മധു പറഞ്ഞു. വനിതാ കമ്മീഷന് പരാതി നല്‍കുമ്പോഴാണ് ഉത്തരവിനെ കുറിച്ച് അറിയുന്നത് തന്നെ. തന്നെ പരിചരിക്കാന്‍ തയ്യാറാവാത്ത മക്കള്‍ ചെലവിന് തരാന്‍ ആവശ്യപ്പെട്ടാല്‍ പോലും കൃത്യമായി തരുമെന്ന ഉറപ്പില്ലാത്തതിനാലാണ് ദാനമായി നല്‍കിയ സ്വത്ത് തിരിച്ച് വേണമെന്ന് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് നാളെ കലക്‌ട്രേറ്റില്‍ അപ്പലേറ്റ് ട്രൈബ്യൂണലിന് മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Â

Â

Â

Tags: motherElder MotherProperty
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

Kerala

മഞ്ചേശ്വരത്ത് ഉറങ്ങിക്കിടന്ന അമ്മയെ മകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളി

Kerala

കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു എത്തി; ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

Kerala

അമ്മ കുവൈറ്റില്‍ തടങ്കലില്‍: മകന്റെ ശവസംസ്‌കാരം പ്രതിസന്ധിയില്‍

Kerala

നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുന്നു, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.02 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies