പോലീസ് റാലിക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ചും റാലി നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു. അന്നേ ദിവസം നഗരത്തില്‍ മുസ്ലീം മതതീവ്രവാദ സംഘടനയുടെ പരിപാടി നടക്കുന്നതിനാല്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പരിപാടി നടത്താന്‍ അനുമതി നല്‍കാനാവില്ലെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞ ദിവസം പോലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയിലും ശൗര്യറാലി നടത്തുമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ വ്യക്തമാക്കി.
ആലപ്പുഴ: രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് താക്കീതായി വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗമായ ബജ്രംഗ്ദള് സംഘടിപ്പിക്കുന്ന ശൗര്യറാലി 21ന് നടക്കും. രാവിലെ 9.30 ന് തോണ്ടൻ കുളങ്ങരയിൽ നിന്നും റാലി ആരംഭിക്കും. തുടര്‍ന്ന് മണ്ണഞ്ചേരി വഴി തിരികെ ആലപ്പുഴ നഗരത്തിലെത്തി ആശ്രമത്തില്‍ സമാപിക്കും. ആയിരകണക്കിന് യുവജനങ്ങള്‍ റാലിയില്‍ അണിചേരും. സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പോലീസ് റാലിക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ചും റാലി നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു. അന്നേ ദിവസം നഗരത്തില്‍ മുസ്ലീം മതതീവ്രവാദ സംഘടനയുടെ പരിപാടി നടക്കുന്നതിനാല്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പരിപാടി നടത്താന്‍ അനുമതി നല്‍കാനാവില്ലെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞ ദിവസം പോലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയിലും ശൗര്യറാലി നടത്തുമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ വ്യക്തമാക്കി.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ നന്ദു, അഡ്വ. രണ്‍ജീത് ശ്രീനിവാസ് എന്നിവരെ കൊലചെയ്ത ശേഷവും നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും സാക്ഷികളെയും, സമാധാന കാംക്ഷികളായ ഭൂരിപക്ഷ ജനവിഭാഗത്തെയും ഭയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മതതീവ്രവാദ സംഘടനകള്‍ 21ന് ആലപ്പുഴ നഗരത്തില്‍ പരേഡും സമ്മേളനവും നടത്തുന്നത്.
ഇതിനകം ഇവര്‍ നടത്തിയ പ്രചാരണ പരിപാടികളെല്ലാം മതിവിദ്വേഷം പടര്‍ത്തുന്നതും, കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നു. എന്നാല്‍ പരിപാടിക്ക് അനുമതി നല്‍കരുതെന്ന് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് ഉന്നത ഇടപെടലില്‍ ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു.
ഹൈക്കോടതി പോലും തീവ്രവാദ സംഘടനകളെന്ന് ചൂണ്ടിക്കാട്ടിയവര്‍ക്ക് പരിപാടി നടത്താന്‍ അനുമതി നല്‍കുകയും ദേശിയ പ്രസ്ഥാനങ്ങളെ വിലക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കില്ലെന്നും ശൗര്യറാലി നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. ഭരണകൂടവും, പോലീസും രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കൊപ്പമാണെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. തൃക്കാക്കരയിലെ വോട്ടു നേട്ടത്തിനായി രാജ്യത്തെ ഒറ്റുകൊടുക്കുന്ന സമീപനമാണ് ഭരണകക്ഷി സ്വീകരിച്ചതെന്നും വിമര്ശനമുയയരുന്നു.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു