ഞായറാഴ്ച്ച വൈകിട്ട് അഞ്ചിനാണ് ബസ്സ് പുറപ്പടേണ്ടിയിരുന്നത്.അതിനായി 2.45ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്‍ട്രോളിങ് ഇന്‍സ്പെകടര്‍ ഇവരെ ഫോണില്‍ വിളിച്ച് ഡ്യൂട്ടിക്ക് എത്തുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.വൈകിട്ട് നാലിനാണ് ഇവര്‍ ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്.ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു
പത്തനംതിട്ട: കഴിഞ്ഞ ഞായറാഴ്ച്ച പത്തനംതിട്ട-മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തേണ്ടിയിരുന്ന കെ.സ്വിഫ്റ്റ് ബസ്സ് നാല് മണിക്കൂറോളം വൈകിപ്പിച്ച ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡി.ടി.ഒ തോമസ് മാത്യു. സി.എം.ഡി ബിജു പ്രഭാകറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.പത്തനാപുരം സ്വദേശികളായ കരാര്‍ ജീവനക്കാര്‍ അനിലാല്‍, മാത്യു രാജന് എന്നീ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്കെതിരെയാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇരുവരും ഉറങ്ങി പോയി എന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. വിശദീകരണം നടത്തിയ ഡി.ടി.ഒയ്ക്ക് നേരെ ഇവര്‍ തട്ടിക്കയറുകയും ചെയ്തു.
ഞായറാഴ്ച്ച വൈകിട്ട് അഞ്ചിനാണ് ബസ്സ് പുറപ്പടേണ്ടിയിരുന്നത്.അതിനായി 2.45ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്‍ട്രോളിങ് ഇന്‍സ്പെകടര്‍ ഇവരെ ഫോണില്‍ വിളിച്ച് ഡ്യൂട്ടിക്ക് എത്തുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു.വൈകിട്ട് നാലിനാണ് ഇവര്‍ ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്നത്.ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു.അഞ്ചിന് പുറപ്പടേണ്ടിയിരുന്ന ബസ്സ് ആറായിട്ടും പുറപ്പെടാതായതോടെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ബഹളം വെക്കാന്‍ തുടങ്ങി.മറ്റ് സര്‍വീസുകളും യാത്രക്കാര്‍ തടഞ്ഞു.
തുടര്‍ന്ന് ഡി.ടി.ഒ ഇക്കാര്യം സി.എം.ഡിയെ അറിയിച്ചു.ഒന്‍പത് മണിയോടെ കൊട്ടാരക്കരയില്‍ നിന്ന് പകരം ജീവനക്കാര്‍ എത്തി സര്‍വ്വീസ് പുനരാരംഭിച്ചത്.ഈ സംഭവത്തോടെ ബസ്സ് പുറപ്പെടാറായിട്ടും ജോലിക്കാര്‍ എത്തിയില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെ റിസര്‍വായി ഡ്യൂട്ടിക്കിടും, നിശ്ചയിച്ച ജീവനക്കാര്‍ എത്തിയില്ലെങ്കില്‍ റിസര്‍വ് ഡ്യൂട്ടിക്കാര്‍ ബസ് സര്‍വീസ് നടത്തണം, സ്വിഫ്റ്റ് സര്‍വീസ് നടത്തി പരശീലനം നേടിയവരെയാകും റിസര്‍വ് ഡ്യൂട്ടിക്കിടുക, ബസ് സമയത്ത് പുറപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ഇന്‍സ്പെകടര്‍മാരെ നിയമിക്കും.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു