കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഘര്‍ഷം. നേരത്തെ മുതല്‍ ഡിവൈഎഫ് ഐക്കുള്ളില്‍ ഉള്ള അസ്വാരസ്യങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് അറിയുന്നത്. മൂന്നുമാസങ്ങള്ക്കുമുമ്പും ഈവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.
പത്തനംതിട്ട: പ്രമാടത്ത് (Pramadam)ഡിവൈഎഫ്ഐക്കാര്‍ (Democratic Youth Federation of India)ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പ്രമാടം മേഖലാപ്രസിഡന്റടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ വി. കോട്ടയം സ്വദേശി ജിഷ്ണുവിനെ കോട്ടയം മെഡിക്കല്‍ കോളജ് (kottayam medical college hospital) ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രമാടം മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റിയംഗവുമായ ആര്.ജി. അനൂപ് (30) വെട്ടേറ്റ നിലയില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഘര്‍ഷം. നേരത്തെ മുതല്‍ ഡിവൈഎഫ് ഐക്കുള്ളില്‍ ഉള്ള അസ്വാരസ്യങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് അറിയുന്നത്. മൂന്നുമാസങ്ങള്ക്കുമുമ്പും ഈവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.
കഴിഞ്ഞദിവസം മേഖലാപ്രസിഡന്റ് അംഗപരിമിതന് കൂടിയായ അനൂപ് ലോട്ടറി വില്പനയ്ക്കായി ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജിബിന്‍ ജോര്‍ജിനൊപ്പം വി. കോട്ടയത്തേക്കു പോകുമ്പോള്‍ കൊട്ടപ്പിള്ളേത്ത് പടിയില്‍ വച്ചാണ് ജിഷ്ണുവിന്റെ നേതൃത്വത്തില്‍ അക്രമിച്ചതെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.അതേസമയം ജിഷ്ണുവിനെ മര്‍ദ്ദിച്ചതറിഞ്ഞ് എത്തിയ ഡിവൈഎഫ്ഐക്കാര്തന്നെ നേതാവിനെയും കൂട്ടരേയും അക്രമിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.ജിഷ്ണുവിന്റെ തലയ്ക്കാണ് പരിക്ക്. താടിയെല്ലിനും പരിക്കുണ്ട്.
മൂന്നുമാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍കയറി പെണ്‍കുട്ടിയെ അക്രമിച്ചസംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.അന്ന് അനൂപ് പരിക്കേല്‍ക്കാതെ രക്ഷപെട്ടിരുന്നെങ്കിലും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജിബിന്‍ ജോര്‍ജ്, ബ്ലോക്ക് സെക്രട്ടറി എം.അനീഷ്കുമാര്‍,ജോയിന്സെക്രട്ടറി എം.അഖില്‍,അഭിരാജ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. അന്നത്തെ അക്രമത്തിന് ജിഷ്ണുവാണ് നേതൃത്വം നല്‍കിയതെന്നാണ് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇരുവിഭാഗത്തേയും പാര്‍ട്ടി നേതാക്കള്‍ വിളിച്ച് സംസാരിച്ച് പ്രശ്നങ്ങള്‍ പറഞ്ഞുതീര്ത്തിരുന്നതായി നാട്ടുകാര്‍ പറയുന്നു.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ