മാർച്ച് നാലിന് കോട്ടയം സ്വദേശിനിയായ യുവതിയെ കാരപ റമ്പിലെ ഒരു ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ഫ്ലാറ്റിൽ എത്തുന്നതുവരെ നടി കൂടെയുണ്ടായിരുന്നു. പിന്നീട് അവിടെ നിന്നും കാണാതായി.
കോഴിക്കോട്: കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
നഗരത്തിലെ ഫ്ലാറ്റിലെത്തിച്ച് ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സീരിയൽ നടിയുടെ സഹായത്തോടെയാണ് നഗരത്തിലെ ഫ്ലാറ്റിലെത്തിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കസ്റ്റഡിയിലായ മലപ്പുറം സ്വദേശികളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരെ നടക്കാവ് പോലീസ് അ റസ്റ്റ് ചെയ്തിട്ടില്ല. തങ്ങളെ കെണിയിൽപ്പെടുത്തിയതാണെന്നാണ് ഇവരുടെ വിശദീകരണം.
മാർച്ച് നാലിന് കോട്ടയം സ്വദേശിനിയായ യുവതിയെ കാരപ റമ്പിലെ ഒരു ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ഫ്ലാറ്റിൽ എത്തുന്നതുവരെ നടി കൂടെയുണ്ടായിരുന്നു. പിന്നീട് അവിടെ നിന്നും കാണാതായി. സിനിമാക്കാർ എന്ന് പരിചയപ്പെടുത്തിയ രണ്ട് പേരാണ് പീഡിപ്പിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്. ഈ കേസിൽ ദുരൂഹതയുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും പോലീസ് സംശയിക്കുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു