ലോകായുക്തയുടെ അധികാരം കുറച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് പിണറായി സര്‍ക്കാരിന് അഴിമതിയില്‍ നിന്നു രക്ഷപ്പെടാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്ന ഭേദഗതികളാണ് ഓര്‍ഡിനന്‍സില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന പിണറായി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് എതിര്‍ത്തതോടെയാണ് ഗവര്‍ണര്‍ പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ 11ന് യുഡിഎഫ് പ്രതിനിധികള്‍ക്ക് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. രണ്ടാഴ്ചകഴിഞ്ഞ് ബജ്റ്റ് സമ്മേളനം ചേരാനിരിക്കെ തിരക്കു പിടിച്ച് ഓര്‍ഡിനന്‍സ് വേണമോയെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ചേക്കും.
ലോകായുക്ത പോലുള്ള ഒരു അഴിമതി വിരുദ്ധ ജുഡീഷ്യല്‍ സംവിധാനം മാറ്റിമറിച്ച് അപ്പീല്‍ അധികാരം ഗവര്ണരിലും മുഖ്യമന്ത്രിയിലും നിക്ഷിപ്തമാക്കുന്നത് അംഗീകരിച്ചാല്‍, ഉയരാനിടയുള്ള വിമര്‍ശനങ്ങളെകുറിച്ചും ആരിഫ് മുഹമ്മദ് ഖാന് ബോധവാനാണ്. പ്രധാനപ്പെട്ട വിഷയമായതിനാല്‍ ഓര്‍ഡിനനന്‍സിന് പകരം ബില്ലായി നിയമസഭയില്‍ കൊണ്ടുവരണമെന്ന അഭിപ്രായം സിപിഐയില്‍ നിന്ന് ഉയര്‍ന്നത് മുഖ്യമന്ത്രി കണക്കിലെടുക്കുമോ എന്നതും ഗവര്‍ണര്‍ ശ്രദ്ധിക്കും. എന്ന ചോദ്യം സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.
ലോകായുക്തയുടെ അധികാരം കുറച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് പിണറായി സര്‍ക്കാരിന് അഴിമതിയില്‍ നിന്നു രക്ഷപ്പെടാനാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവുന്ന ഭേദഗതികളാണ് ഓര്‍ഡിനന്‍സില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ദുരിതാശ്വാസ നിധി വെട്ടിപ്പു കേസും വിസി നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഇടപെട്ട കേസും ലോകായുക്ത പരിഗണിക്കുന്ന ഘട്ടത്തിലുള്ള സര്‍ക്കാരിന്റെ നീക്കം ദുരൂഹമാണ്. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനു ശിപാര്‍ശ ചെയ്ത് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്കു കത്തുകള്‍ നല്‍കിയത് സംബന്ധിച്ച് ലോകായുക്തയില്‍ നല്കിയ കേസില്‍ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ ആര്. റഷീദ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന് മാധവന് (വീഡിയോ)
ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ