കസ്റ്റംസ് പിടിമുറുക്കുന്തോറും സ്വര്‍ണ്ണം കടത്താന്‍ പുതിയ പുതിയ തന്ത്രങ്ങള്‍ തേടുകയാണ് കള്ളക്കടത്തുകാര്‍. ഏറ്റവുമൊടുവില്‍ പേനയുടെ റീഫില്ലിനുള്ളില്‍ സ്വര്‍ണ്ണം ഒളിച്ചുകടത്തുന്ന രീതിയായിരുന്നു നടപ്പാക്കിയത്.
കരിപ്പൂര്‍: കസ്റ്റംസ് പിടിമുറുക്കുന്തോറും സ്വര്‍ണ്ണം കടത്താന്‍ പുതിയ പുതിയ തന്ത്രങ്ങള്‍ തേടുകയാണ് കള്ളക്കടത്തുകാര്‍. ഏറ്റവുമൊടുവില്‍ പേനയുടെ റീഫില്ലിനുള്ളില്‍ സ്വര്‍ണ്ണം ഒളിച്ചുകടത്തുന്ന രീതിയായിരുന്നു നടപ്പാക്കിയത്.
കരിപ്പൂരില്‍ വന്നിറങ്ങിയ മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റം പിടിച്ചത് 1.3 കിലോഗ്രാം സ്വര്‍ണ്ണമാണ്. ദുബായില്‍ നിന്നും എയറിന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ മലപ്പുറം കെ.പുരം സ്വദേശിയായ വെള്ളാടത്ത് ഷിഹാബ് (31) കടത്തിയ സ്വര്‍ണ്ണം കസ്റ്റംസ് കണ്ടെത്തിയത് ബോള്‍ പോയിന്‍റ് പേനയ്ക്കുള്ളില്‍ നിന്നാണ്. വിദഗ്ധ പരിശോധനയില്‍ റീഫില്ലിനുള്ളില്‍ സ്വര്‍ണ്ണ റോഡുകള്‍ അതിവിദഗ്ധമായി ഒളിപ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തി. നാല് സ്വര്‍ണ്ണ റോഡുകള്‍ ചേര്‍ന്നാല്‍ ഏകദേശം 42 ഗ്രാം വരും. ഏകദേശം രണ്ട് ലക്ഷം രൂപ.
രാത്രി എയറിന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശി ബേലികോത്ത് ഷാനവാസ് സ്വര്‍ണ്ണം തേച്ച് പിടിച്ച വസ്ത്രങ്ങളുമായാണ് വന്നിറങ്ങിയത്. പാന്‍റ്സും അടിവസ്ത്രങ്ങളും സ്വര്‍ണ്ണം തേച്ച് പിടിപ്പിച്ചവയായിരുന്നു. 1.116 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.
കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മല്‍ അന്‍സില്‍ ശരീരത്തില്‍ ക്യാപ്സൂളിനകത്ത് ഒളിപ്പിച്ച് 795 ഗ്രാം സ്വര്‍ണ്ണമാണ് കടത്തിയത്. ഏകദേശം 40 ലക്ഷം രൂപ വില വരും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു