കാലവര്‍ഷം കേരളത്തിലടക്കം സജീവമാകാനുള്ള നിരവധി ഘടകങ്ങള്‍ അനുയോജ്യമാണെന്ന് ഐഎംഡി അറിയിപ്പില്‍ പറയുന്നു. ഝാര്‍ഖണ്ഡിലും പരിസര പ്രദേശത്തുമായി ചക്രവാതച്ചുഴി രൂപമെടുത്തു. ഇത് നാളെ ന്യൂനമര്‍ദമായി മാറുമെന്നാണ് നിഗമനം. ഇതിനൊപ്പം വടക്ക് മണ്‍സൂണ്‍ മഴപാത്തി സജീവമായിട്ടുണ്ട്. ഇത് അറബിക്കടലിലെ പടിഞ്ഞാറന്‍ കാറ്റ് സജീവമായി തീരത്തേക്ക് എത്തുന്നതിനും കാരണമാകും.
തൊടുപുഴ: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. നാളെ ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ പ്രതീക്ഷിക്കാം. ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മലയോര മേഖലകളിലാകും ഈ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക.
കാലവര്‍ഷം കേരളത്തിലടക്കം സജീവമാകാനുള്ള നിരവധി ഘടകങ്ങള്‍ അനുയോജ്യമാണെന്ന് ഐഎംഡി അറിയിപ്പില്‍ പറയുന്നു. ഝാര്‍ഖണ്ഡിലും പരിസര പ്രദേശത്തുമായി ചക്രവാതച്ചുഴി രൂപമെടുത്തു. ഇത് നാളെ ന്യൂനമര്‍ദമായി മാറുമെന്നാണ് നിഗമനം. ഇതിനൊപ്പം വടക്ക് മണ്‍സൂണ്‍ മഴപാത്തി സജീവമായിട്ടുണ്ട്. ഇത് അറബിക്കടലിലെ പടിഞ്ഞാറന്‍ കാറ്റ് സജീവമായി തീരത്തേക്ക് എത്തുന്നതിനും കാരണമാകും. ഇതിനൊപ്പം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുതല്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ മധ്യമേഖല വരെ ന്യൂനമര്‍ദ പാത്തിയും രൂപമെടുത്തു. ഇവയെല്ലാം കൂടുമ്പോള്‍ വരുംദിവസങ്ങളില്‍ കേരളത്തിലടക്കം മഴ ശക്തമാകും.
ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കക്കയത്താണ്, 13 സെ.മീ. ഇടുക്കി-എട്ട്, മാനന്തവാടി, ഇരിക്കൂര്‍, നേര്യമംഗലം-ഏഴ് സെ.മീ. വീതവും മഴ കിട്ടി. കേരള തീരത്ത് ഏഴ് വരെ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരത്ത് 3.8 മീറ്റര്‍ വരെ തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.
വിദേശയാത്രയ്ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്
പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്ത്തകന്; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ
വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം
സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല
'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന