കൊട്ടാരക്കര-ശാസ്താംകോട്ട റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്. അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍.
ഇഞ്ചക്കാട്-പെരുംകുളം-മൂഴിക്കോട് റോഡ് വെട്ടിപ്പൊളിച്ചിട്ട നിലയില്‍
കൊട്ടാരക്കര: ഒന്‍പതുമാസമായി യാത്രചെയ്യാന്‍ അനുവദിക്കാതെ ഇഞ്ചക്കാട്-പെരുംകുളം-മൂഴിക്കോട് റോഡ് വെട്ടിപ്പൊളിച്ച് കിഫ്ബി പദ്ധതി. കിഫ്ബി ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും കെടുകാര്യസ്ഥതയില്‍ യാത്രാ ദുരിതമനുഭവിക്കുകയാണ് പെരുകുളം നിവാസികളും യാത്രക്കാരും. നാട്ടുകാരും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഘടക കക്ഷികളും ഉള്‍പ്പെടെയുള്ളവര്‍ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയെങ്കിലും കരാറുകാരനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും കുലുക്കമില്ലാത്ത മട്ടാണ്.
കൊട്ടാരക്കര-ശാസ്താംകോട്ട റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്. അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍. ഓട്ടം വിളിച്ചാല്‍ വാഹനങ്ങള്‍ വരാത്ത അവസ്ഥ. ഇത് വഴി ഓടിക്കൊണ്ടിരുന്ന രണ്ടു ബസുകളാണ് റോഡില്ലാത്തതിനാല്‍ സര്‍വ്വീസ് ഉപേക്ഷിച്ചത്. സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കിഫ്ബി പദ്ധതിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്. വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്തു വകുപ്പും തമ്മിലുള്ള തര്‍ക്കവും ഈ റോഡ് നിര്‍മാണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഒരു ഫോണ്‍ വിളിയില്‍ പൊതുമരാമത്തു പരാതികള്‍ പരിഹരിക്കുമെന്ന് നിരന്തരം വീമ്പ് പറയുന്ന വകുപ്പ് മന്ത്രിയുടെ ഇടപെടല്‍ പോലും ഉണ്ടാകുന്നില്ലായെന്നതാണ് വസ്തുത.
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം
പോലീസിനെ ആക്രമിച്ചിട്ടും സഖാക്കള്‍ക്കെതിരെ കേസില്ല, ഒത്തുതീർപ്പിനുള്ള നീക്കവുമായി മുതിന്ന പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധവുമായി ബിജെപി
കുമരംകുടിയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം
ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍; കൊല്ലം ജില്ലാ യുഡിഎഫില്‍ അസ്വസ്ഥത
സമൂഹത്തോട് സഹോദര ഭാവം വളര്‍ത്തണം: കുമ്മനം രാജശേഖരന്
ശിവസ്പര്ശത്തില് സജ്ജമായി ദേവീരൂപം