ആദ്യം പണം ലഭിച്ചുവെങ്കിലും പിന്നീട് നഷ്ടം വന്നു.യു.പി.എ വഴിയാണ് പണം ഇടപാടുകള്‍ നടത്തിയത്. അതോടെ പണത്തിനായി, വീട്ടുകാര്‍ കല്യാണാവശ്യത്തിനായി വച്ചിരുന്നു സ്വര്‍ണ്ണം എടുത്ത് പണയം വെച്ചും കളി തുടര്‍ന്നു.ഓണ്‍ലൈന്‍ ബാങ്ക് വഴി വായ്പ്പയെടുത്തു.
കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ റമ്മി കളിയാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ചേലിയില്‍ സ്വദേശി മലയില്‍ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വീടില് യാതൊരു വിധ പ്രശ്നങ്ങളും ബിജിഷയ്ക്ക് ഉണ്ടായിരുന്നില്ല.ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വീട്ടുകാര്‍ക്കും വ്യക്തമല്ലായിരുന്നു.എന്നാല്‍ ഓണ്‍ലൈന്‍ ട്രാന്‍സ് ആക്ഷന്‍ വഴി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുളളതായി കണ്ടെത്തി. ഇതോടെ വീട്ടുകാര്‍ ക്രൈം ബ്രാഞ്ചില്‍ പരാതി നല്കി.
കോവിഡ് കാലം മുതല്‍ ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചിരുന്നു. പണ്ം മുടക്കിയാണ് കളിച്ചിരുന്നത്. പിന്നീട്് ഓണ്‍ലൈന്‍ റമ്മി പോലുളള കളികളിലേക്ക് കടന്നു.ആദ്യം പണം ലഭിച്ചുവെങ്കിലും പിന്നീട് നഷ്ടം വന്നു.യു.പി.എ വഴിയാണ് പണം ഇടപാടുകള്‍ നടത്തിയത്. അതോടെ പണത്തിനായി, വീട്ടുകാര്‍ കല്യാണാവശ്യത്തിനായി വച്ചിരുന്നു സ്വര്‍ണ്ണം എടുത്ത് പണയം വെച്ചും കളി തുടര്‍ന്നു.ഓണ്‍ലൈന്‍ ബാങ്ക് വഴി വായ്പ്പയെടുത്തു. ഇതിന്റെ തിരിച്ചടവുകള്‍ മുടങ്ങി.
മൊത്തം ഒന്നേമുക്കാല്‍ കോടി രൂപയുടെ ട്രന്‍സ് ആക്ഷന്‍ നടന്നു.വായ്പ്പ നല്കിയവര് മോശമായി പെരുമാറാനും തുടങ്ങിയ ഇതോടെ ബിജിഷ മാനസികമായി തളര്‍ന്നു.ഇതാകാം ആത്മഹത്യ്ക്ക് കാരണം. ബിജിഷയുടെ ഒരു സുഹൃത്തും ഓണ്‍ലൈന്‍ ഗെയിമില്‍ പങ്കാളിയായിരുന്നു. യുവതിയുടെ മരണ ശേഷം പണം ആവശ്യപ്പെട്ട് ആരും വന്നിട്ടില്ല എന്ന് വീട്ടുകാര്‍ പറയുന്നു.
കേന്ദ്രസേനയെ തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി; മഹാരാഷ്ട്ര പൊലീസ് മൂകസാക്ഷികളെന്ന് ഗവര്‍ണര്‍
13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്ത് പോലീസ്; ജുബൈറിനെ റിമാന്റ് ചെയ്ത് കോടതി
വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്
സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്
മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ
കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വെള്ളത്തിലായത് ലക്ഷങ്ങള്‍; പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ഒറ്റ ബാച്ചില്‍ അവസാനിച്ചു
മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തി; ഐസക് ന്യൂട്ടന് എക്സൈസ് പിടിയില്‍; 40 കുപ്പി മദ്യം പിടിച്ചെടുത്തു
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയില്‍
കോഴിക്കോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ക്യാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.