ഒരിക്കല്‍ അവള് അയാളെ കണ്ടു. അവള്‍ക്ക് അയാളുടെ വാഗ്ധോരണി ജീവിത ഗന്ധിയായി. അവളെയും ആരും കേട്ടിരുന്നില്ല. അവള്‍ക്ക് സമയം ധാരാളം ഉണ്ടായിരുന്നു. അവള് അയാളെ കേള്‍ക്കാനായി കാത്തിരുന്നു. കേട്ടതെല്ലാം അവള് രാത്രികളില്‍ അവള്‍ക്കു പറയുവാനുള്ളതും ചേര്‍ത്ത് ഭംഗിയായി എഴുതി വെച്ചു.
കുന്നത്ത് മണികണ്ഠന്
അയാള്‍ വാചാലനായിരുന്നു. പക്ഷേ അയാളെ കേള്‍ക്കുവാന്‍ കുടുംബം തയാറല്ലായിരുന്നു. അയാളുടെ സംസാരത്തില്‍ കാമ്പുണ്ടായിരുന്നു. കണ്ണുകള്‍ തീഷ്ണമായിരുന്നു. ആര്‍ക്കും അയാളെ കേള്‍ക്കുവാന്‍ സമയം ഇല്ലായിരുന്നു. ഭ്രാന്തനെ പോലെ ചിലപ്പോള്‍ പുലമ്പും.
ഒരിക്കല്‍ അവള് അയാളെ കണ്ടു. അവള്‍ക്ക് അയാളുടെ വാഗ്ധോരണി ജീവിത ഗന്ധിയായി. അവളെയും ആരും കേട്ടിരുന്നില്ല. അവള്‍ക്ക് സമയം ധാരാളം ഉണ്ടായിരുന്നു. അവള് അയാളെ കേള്‍ക്കാനായി കാത്തിരുന്നു. കേട്ടതെല്ലാം അവള് രാത്രികളില്‍ അവള്‍ക്കു പറയുവാനുള്ളതും ചേര്‍ത്ത് ഭംഗിയായി എഴുതി വെച്ചു.
ഒരു ദിവസം അയാള്‍ ദീര്‍ഘമായ യാത്രയ്ക്ക് ആരംഭം കുറിച്ചു. അവള്‍ക്ക് പതുക്കെ ജീവിത വിരക്തി തോന്നി. അവളും അയാളുടെ പാതതന്നെ തിരഞ്ഞെടുത്തു. അവള് എഴുതിയ താളുകള്‍ ഒരു ഗ്രന്ഥം പോലെ ആയിട്ടുണ്ടായിരുന്നു. അത് മറ്റൊരു അവധൂത ഗീതയായിരുന്നു.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാഗഗ്നി... (എ.അയ്യപ്പന്)
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
സ്വപ്നച്ചിമിഴ്
മൃത്യുക്ഷേത്രം