മാസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന അപൂര്‍വ്വം കവികളില്‍ ഒരാളാണ് സാനു മാസ്റ്റര്‍
കൊച്ചി: മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ 'ബാലാമണിയമ്മ പുരസ്കാരം', അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും, 24 -ാമത് പുസ്തകോത്സവ വേദിയില്‍ പ്രൊഫ. എം.കെ. സാനുവിന് ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസോ സമര്‍പ്പിച്ചു.
സാധാരണയായി കവികളെ, കവികള്‍ എന്നു മാത്രമാണ് അഭിസംബോധന ചെയ്യാറുള്ളത്. എന്നാല്‍ മാസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്യപ്പെടുന്ന അപൂര്‍വ്വം കവികളില്‍ ഒരാളാണ് സാനു മാസ്റ്റര്‍. അദ്ദേഹത്തിന്റെ സാഹിത്യത്തിലെ മാസ്റ്ററിസം ഇതിലൂടെ വ്യക്തമാകുന്നുവെന്നും സാഹിത്യത്തിലെ ഒരേയൊരു മാസ്റ്റര്‍ സാനു മാസ്റ്റര്‍ തന്നെയാണെന്നും ദാമോദര്‍ മൗസോ അഭിപ്രായപ്പെട്ടു.
ഇ.എം. ഹരിദാസ്, ആര്.എസ്. ഭാസ്കര്‍, ഡോ. എം.സി. ദിലീപ് കുമാര്‍, ശ്രീശൈലം ഉണ്ണികൃഷ്ണന്, ഡോ. സുലോചന നാലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാഗഗ്നി... (എ.അയ്യപ്പന്)
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
സ്വപ്നച്ചിമിഴ്
മൃത്യുക്ഷേത്രം