കഥ
ഉദയകുമാര്‍ കലവൂര്‍
അയാള്‍ നഗരത്തിലെത്തി.
ഉച്ചകഴിഞ്ഞിരുന്നു അപ്പോള്‍.
അടുത്ത ദിവസം ഒരു പരീക്ഷ ഉണ്ട്.
ലോഡ്ജില്‍ ഒരു മുറി എടുത്തു.
ബസ്സ്റ്റേഷനടുത്തു തന്നെയാണ്.
പഴയ ഒരു കെട്ടിടം. കുറഞ്ഞ വാടകയേയുള്ളൂ.
ഒരു കൊച്ചു മുറി.
ഇരുള് പടര്‍ന്നിരുന്നു അതില്‍.
വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു അയാള്‍ക്ക്.
മടുപ്പിക്കുന്ന ഒരു ഗന്ധം.
അവിടവിടെയായി സിഗരറ്റു കുറ്റികള്‍.
ആഹാര ശകലങ്ങള്‍...
കട്ടിലിനടിയില്‍ അതാ ഒരു ഒഴിഞ്ഞ കുപ്പി.
അയാള്‍ അതെടുത്ത് പരിശോധിച്ചു.
ഏതോ മദ്യത്തിന്റെയാണ്.
കഴിഞ്ഞ രാത്രിയില്‍ ആരോ തങ്ങിയിട്ടുണ്ട് അവിടെ.
വളഷന്മാര് ആയിരിക്കണം. അയാള്‍ ഊഹിച്ചു.
ലഗേജ് താഴെ വെച്ചു.
ജനാലകള്‍ തുറന്നിട്ടു.
തിരിഞ്ഞുനോക്കുമ്പോള്‍ കണ്ടു.
ചുമരിലെ കണ്ണാടിയില്‍ പതിച്ചുവെച്ചിരിക്കുന്നു.
ചുവന്ന ഒരു 'പൊട്ട്.'
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാഗഗ്നി... (എ.അയ്യപ്പന്)
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
സ്വപ്നച്ചിമിഴ്
മൃത്യുക്ഷേത്രം