ഒരു ലക്ഷം രൂപയുടെ മുദ്രമാലയും ശിൽപവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ദില്ലി: സൂര്യവംശി ഇൻ്റർനാഷണലിൻ്റെ ഈ വർഷത്തെ അന്തർദേശീയ മാധ്യമ പുരസ്ക്കാരം ജന്മഭൂമി തിരുവനന്തപുരം ലേഖകൻ ശിവാകൈലാസിന് സമ്മാനിച്ചു. ദില്ലി ഗുഡുഗാവ് അർബൻ ഗ്രീൻ സിറ്റി ശനീശ്വര അഗാഡ സോണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സൂര്യവംശി യൂറോപ്യൻ യൂണിയൻ സുപ്രീം ചീഫ് ശ്രീശീ ആചാര്യ ദേവേന്ദ്ര സൂര്യവംശിയാണ് അവാർഡ് സമ്മാനിച്ചത്.
ഒരു ലക്ഷം രൂപയുടെ മുദ്രമാലയും ശിൽപവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ആദ്ധ്യാത്മിക, ആചാര്യ ലോകത്തെ കുറിച്ച് ശിവാകൈലാസ് എഴുതി ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളാണ് അവാർഡിന് അർഹനാക്കിയത്. കേരളത്തിൽ നിന്ന് ഒരു മാധ്യമ പ്രവർത്തകന് ആദ്യമായാണ് ഈ പുരസ്ക്കാരം ലഭിക്കുന്നത്.
സൂര്യവംശി അഖാഡ ഡെപ്യൂട്ടി ചീഫ് സൂര്യാമൃത സൂര്യവംശി അധ്യക്ഷനായി. ചീഫ് ജനറൽ സെക്രട്ടറി ആനന്ദ് നായർ, ഡോ.അശോക് ഗുപ്ത, അഡ്വ. രാംകിഷൻ മിശ്ര, അഡ്വ. രബീന്ദ്ര സോണു, സാത് വി ഷാലുറാണി സൂര്യവംശി, മാതാ ആനന്ദാനന്ദ സൂര്യവംശി, മാതാ റിതുശർമ്മ, സ്വാമി രാഗവേന്ദ്രഗിരി, സൂര്യവംശി അഗാഡ മീഡിയ കോഡിനേറ്റർ റോത്തക് ശർമ്മ തുടങ്ങിയവർ പങ്കെടുത്തു. മാധ്യമ രംഗത്ത് ശിവാകൈലാസിന് ലഭിച്ച അൻപതാമത്തെ പുരസ്ക്കാരമാണിത്. ബിന്ദുവാണ് ശിവാകൈലാസിൻ്റെ ഭാര്യ. മക്കൾ: അഭിരാമി, അരുന്ധതി
മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം
ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍
ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
സനാതനധര്‍മ്മം ഭാരത സംസ്കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര് നേടിയെടുത്ത സാംസ്കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍
അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം