യോഗാനന്തരം രമേശന് നായരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനമേളയും ഉണ്ടാകും.
തിരുവനന്തപുരം: മലയാളിക്ക് ശ്രുതിമധുരമായ ചലച്ചിത്ര ഗാനങ്ങളും ഭക്തി ഗാനങ്ങളും സമ്മാനിച്ച എസ്. രമേശന് നായരുടെ ഓര്‍മ്മദിനമായ 18 ന് ട്രിവാന്‍ഡ്രം ഡയലോഗ്സ് കൂട്ടായ്മ അനുസ്മരണ സദസ് സംഘടിപ്പിക്കുന്നു. വൈകിട്ട് അഞ്ചിന് തൈക്കാട് ഭാരത് ഭവനിലാണ് അനുസ്മരണ യോഗം. കേന്ദ്ര മന്ത്രി വി.മുരളീധരന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
രമേശന് നായരുടെ ആദ്യ ചലച്ചിത്ര ഗാനം സംവിധാനം ചെയ്ത ദര്ശന് രാമന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷകനാകും. യോഗാനന്തരം രമേശന് നായരുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനമേളയും ഉണ്ടാകും.
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
അധ്യയന കാലമെന്ന വസന്തകാലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പൃഥ്വിരാജ് അപമാനിച്ചു; സിനിമയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയ്യാത്ത കാലുംവെച്ച് നിലകള്‍ കയറി പാട്ടെഴുതിയ എന്നെ പറഞ്ഞുവിട്ടു; തുറന്നടിച്ച് കൈതപ്രം
സംഗീതജ്ഞന് എം.എസ്. ബാബുരാജിന്റെ ജന്മദിന ഓര്‍മ്മയ്ക്കായ്, 'താമസമെന്തേ വരുവാന്‍' ഒരിക്കല്‍ കൂടി
വിഷുക്കണിയുമായി 'തീര്‍ത്ഥം' മ്യൂസിക് ആല്‍ബം
'മെയ്ഡ് ഇന്‍ കാരവാന്' വീഡിയോ ഗാനം പുറത്തിറങ്ങി
'ഉസ്കൂള്' വീഡിയോ ഗാനം പുറത്തിറങ്ങി
പ്രൈംഷോ എന്റർടൈൻമെൻസിൻ്റെ ബാനറിൽ വരുന്ന 'ഹനു-മാൻ' സിനിമയിലെ ഹനുമാൻ ചലിസ ലിറിക്കൽ ഗാനം പുറത്തിറങ്ങി