വെങ്ങാനൂര്‍ പൗര്‍ണമിക്കാവില്‍ നടന്ന നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന്റെ പൂര്‍ണതയ്ക്ക് ശേഷം, അനന്തപുരി മറ്റൊരു മഹായാഗത്തിന് വേദിയാകുന്നു.
തിരുവനന്തപുരം: കറുത്ത ചേലചുറ്റി, ലാവ മുത്തുകള്‍ മാലയാക്കി, വെള്ളി തൃശൂലമേന്തി, അങ്ങ് യൂറോപ്പില്‍ നിന്ന് ഒരു ശനീശ്വര ദേവനെത്തുന്നു. വിശ്വാസികള്‍ 'ശനി ബാബ ' എന്ന് വിളിക്കുന്ന അന്താരാഷ്ട്ര സൂര്യവംശി അഖാഡ സുപ്രീം ചീഫ് ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വര്‍ ദേവേന്ദ്ര സൂര്യവംശിയാണ് ആഗസ്റ്റില്‍ തലസ്ഥാനത്ത് എത്തുന്നത്.
വെങ്ങാനൂര്‍ പൗര്‍ണമിക്കാവില്‍ നടന്ന നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന്റെ പൂര്‍ണതയ്ക്ക് ശേഷം, അനന്തപുരി മറ്റൊരു മഹായാഗത്തിന് വേദിയാകുന്നു. ഭാരത ചരിത്രത്തിലെ ആദ്യ 'മഹാരുദ്ര ഭൈരവീയാഗം...!' ശ്രീപരമേശ്വരനും ശ്രീഭദ്രയും അനുഗ്രഹവര്‍ഷം ചൊരിയുന്ന ഈ മഹായാഗത്തിന് ആചാര്യപീഠം അലങ്കരിക്കാനാണ് സ്വാമി ദേവേന്ദ്ര സൂര്യവംശി തലസ്ഥാനത്ത് എത്തുന്നത്. ലോകത്തെ 180 രാജ്യങ്ങളില്‍ ശനീശ്വര ആശ്രമങ്ങള്‍ സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയ 'ശനി ബാബ' ആദ്യമായാണ് രാജ്യത്ത് ഒരു യാഗത്തിന് മുഖ്യകാര്‍മ്മികനാവുന്നത്.
യൂറോപ്യന്‍ യൂണിയന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യവംശി അഖാഡയ്ക്ക് ലോകത്താകമാനം 11 ലക്ഷം ശനീശ്വര സന്യാസിമാര്‍ അനുയായികളായുണ്ട്.ആഗസ്റ്റ് അവസാനവാരം മഹാസൂര്യവംശി അഖാഡ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഈ മഹായാഗത്തിന് ഏത് മഹാക്ഷേത്രമാണ് യാഗശാലയാവുന്നത് എന്നത് തീരുമാനമായിട്ടില്ല. നിരവധി ക്ഷേത്രങ്ങള്‍ യാഗവേദിയാവാന് ദേവഹിതം തേടിയെത്തിയിട്ടുണ്ട്. ജ്യോതിഷ, വാസ്തുശാസ്ത്ര വിധിയിലൂടെ ഉടന്‍ യാഗഭൂമി നിശ്ചയിക്കുമെന്ന് സൂര്യവംശി അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായര്‍ 'ജന്മഭൂമി'യോട് പറഞ്ഞു.
എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ചെക്കുട്ടിയും
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
30ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരത്ത്; വിശിഷ്ടാതിഥികള്‍ക്കായി സാംസ്കാരിക വിരുന്നും
തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; ഗുരുതരാവസ്ഥയിൽ കുട്ടി ആശുപത്രിയിൽ, ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് യുവമോര്‍ച്ചയുടെ കരിങ്കൊടിയും ചീമുട്ടയേറും; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ ആക്രമണം; അക്രമിയെ പിടികൂടാതെ പോലീസ്, എഫ്ഐആറിൽ ജാമ്യം കിട്ടുന്ന വകുപ്പുകൾ
ആശുപത്രി മാലിന്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക്; കോസ്മോപൊളിറ്റനു മുന്നില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു