കുടുംബത്തോടൊപ്പം മെറി ക്രിസ്മസ് ആശംസിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മൊഹമ്മദ് സാലെയ്ക്കെതിരെ രോഷം പ്രകടിപ്പിച്ച് തീവ്ര ഇസ്ലാമിക വിശ്വാസികള്‍. ഈജിപ്തില്‍ നിന്നുള്ള ഫുട്ബാള്‍ താരം മൊഹമ്മദ് സാല പ്രസിദ്ധ ലിവര്‍പൂള്‍ ക്ലബ്ബിലെ ഫോര്‍വേഡ് താരമാണ്.
കെയ്റോ:കുടുംബത്തോടൊപ്പം മെറി ക്രിസ്മസ് ആശംസിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മൊഹമ്മദ് സാലെയ്ക്കെതിരെ രോഷം പ്രകടിപ്പിച്ച് തീവ്ര ഇസ്ലാമിക വിശ്വാസികള്‍. ഈജിപ്തില്‍ നിന്നുള്ള ഫുട്ബാള്‍ താരം മൊഹമ്മദ് സാല പ്രസിദ്ധ ലിവര്‍പൂള്‍ ക്ലബ്ബിലെ ഫോര്‍വേഡ് താരമാണ്.
ഒരു നീലനിറത്തിലുള്ള ക്രിസ്മസ് ട്രീയുടെ മുന്നില്‍ രണ്ട് പെണ്‍മക്കളും ഭാര്യയുമൊത്ത് മൊഹമ്മദ് സാലയുടെ ചിത്രത്തോടൊപ്പം ക്രിസ്മസ് ആശംസകള്‍ നേരുന്ന സന്ദേശവും മൊഹമ്മദ് സാല പങ്കുവെച്ചിരുന്നു. ഇതാണ് യാഥാസ്ഥിതിക ഇസ്ലാമിക വിശ്വാസികളെ ചൊടിപ്പിച്ചത്.
ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും നിറയെ യാഥാസ്ഥിതിക വിശ്വാസികളുടെ പ്രതികരണങ്ങളാണ്. നമ്മള്‍ മുസ്ലിങ്ങള്‍ ക്രിസ്മസ് ആഘോഷിക്കാറില്ല എന്നാണ് ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പ്രതികരിച്ചിരിക്കുന്നത്. "ഖുറാനില്‍ പറയാത്ത ഒരു ആഘോഷത്തില്‍ താങ്കളെപ്പോലെ സ്വാധീനമുള്ള ഒരു വ്യക്തി എല്ലാവര്‍ഷവും പങ്കുകൊള്ളുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. "- മറ്റൊരാള്‍ പ്രതികരിച്ചു.
ഒരു ഫുട്ബാള്‍ താരം എന്നിനേക്കാള്‍ മുന്‍പ് താങ്കള്‍ ഒരു മുസ്ലിമാണെന്ന് ഓര്‍ക്കണമെന്നുമാണ് മറ്റൊരു പ്രതികരണം. "ഇത് പ്രവാചകനില്‍ നിന്നുള്ളതല്ല.സാത്താനില്‍ നിന്നുള്ളതാണ്."- ഒരു പ്രതികരണം ഇങ്ങിനെ പോകുന്നു.
പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം
മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി
നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍
സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി
"കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ത്യയുമായി ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ; യുദ്ധങ്ങൾ തങ്ങൾക്ക് സമ്മാനിച്ചത് ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമെന്ന് ഷഹബാസ് ഷെരീഫ്
അള്ളാഹുവെന്ന് വിളിച്ച ഉടനെ അഫ്ഗാനിലെ മുസ്ലീം പള്ളിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; പങ്കില്ലെന്ന് താലിബാന്
പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
പാകിസ്ഥാനായി കാശ്മീര്‍ വാദം ഉയര്‍ത്തി ഹ്യൂണ്ടായി; ബഹിഷ്കരണ ക്യാമ്പയിനുമായി ഇന്ത്യക്കാര്‍; നെറ്റില്‍ വിമര്‍ശിച്ചവരെ ബ്ലോക്കി കൊറിയന്‍ കമ്പനി
സൗദിയില്‍ പുരുഷന്മാര് പള്ളിയില്‍ ഷോട്ട്സ് ധരിച്ചാല്‍ വന്‍ തുക പിഴ; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍
ഹിന്ദുക്കള്‍ക്ക് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ 180 ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കത്തയച്ചു