Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രിട്ടനില്‍ കേംബ്രിഡ്ജ് പ്രഭാഷണത്തില്‍ ഇന്ത്യയെ താറടിച്ച് രാഹുല്‍ ഗാന്ധി; രാഹുലിനൊപ്പം പാക് പൗരനും; യുഎസിനോട് ഇന്ത്യയില്‍ ഇടപെടാന്‍ രാഹുല്‍

:ഇന്ത്യയെ താറടിക്കുന്ന പ്രഭാഷണവുമായി രാഹുല്‍ കേംബ്രിഡ്ഡില്‍ അരങ്ങ് തകര്‍ക്കുകയാണ്. തിങ്കാളാഴ്ച നടത്തിയ പ്രഭാഷണത്തില്‍ ഇന്ത്യയിലെ പ്രശ്നങ്ങളില്‍ യുഎസ് ഉള്‍പ്പെടെ ഇടപെടണമെന്ന ആവശ്യമാണ് രാഹുല്‍ ഉന്നയിച്ചത്. ജമ്മു കശ്മീര്‍ പ്രശ്നവും ബിബിസി റെയ്ഡും പറഞ്ഞ് മോദി സര്‍ക്കാരിനെതിരെ പരമാവധി വിദേശ രാജ്യങ്ങളുടെ പ്രീതി പിടിച്ചുപറ്റാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ ഈ നീക്കം.

Janmabhumi Online by Janmabhumi Online
Mar 6, 2023, 11:40 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍:ഇന്ത്യയെ താറടിക്കുന്ന പ്രഭാഷണവുമായി രാഹുല്‍ കേംബ്രിഡ്ഡില്‍ അരങ്ങ് തകര്‍ക്കുകയാണ്. തിങ്കാളാഴ്ച നടത്തിയ പ്രഭാഷണത്തില്‍  ഇന്ത്യയിലെ പ്രശ്നങ്ങളില്‍ യുഎസ് ഉള്‍പ്പെടെ ഇടപെടണമെന്ന ആവശ്യമാണ് രാഹുല്‍ ഉന്നയിച്ചത്. ജമ്മു കശ്മീര്‍ പ്രശ്നവും ബിബിസി റെയ്ഡും പറഞ്ഞ്   മോദി സര്‍ക്കാരിനെതിരെ പരമാവധി വിദേശ രാജ്യങ്ങളുടെ പ്രീതി പിടിച്ചുപറ്റാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ ഈ നീക്കം.  

ഇതിനിടെ രാഹുലിനൊപ്പം ലണ്ടനിലെ കേംബ്രിഡ്ജ് പ്രഭാഷണത്തില്‍ പാകിസ്ഥാന്‍കാരനായ കമാല്‍ മുനിര്‍ പങ്കെടുത്തതിനെതിരെ വ്യാപകമായ  പ്രതിഷേധം ഇരമ്പുന്നുണ്ട്. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു.  

ഇന്ത്യയ്‌ക്കും  ഇന്ത്യയിലെ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയും കരിതേച്ചുകാണിക്കുന്ന പ്രസംഗം  നടത്തുമ്പോള്‍ പാകിസ്ഥാനിയായ കമാല്‍ മുനിര്‍ തൊട്ടുപിന്നിലുണ്ടായിരുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊ വൈസ് ചാന്‍സലറാണ് കമാല്‍ മുനിര്‍.  

“ഇന്ത്യയില്‍  വിദേശ  ഇടപെടല്‍ വേണമെന്ന്  പറയുക മാത്രമല്ല രാഹുല്‍ ഗാന്ധി ചെയ്തത്. വിദേശമണ്ണില്‍ ഇന്ത്യയുടെ പരമാധികാരത്തെ ആക്രമിക്കുകയും ചെയ്തു. ഇന്ത്യയെയും ഇന്ത്യയുടെ സ്ഥാപനങ്ങളെയും കരിതേച്ചുപ്രസംഗിക്കുമ്പോള്‍ ആ സ്റ്റേജ് അദ്ദേഹം ഒരു പാകിസ്ഥാനിയ്‌ക്കൊപ്പം പങ്കുവെയ്‌ക്കുകയും ചെയ്തു എന്നുള്ളതാണ്. “

ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ നേതാവ് അന്യരാജ്യത്ത് പോയിരുന്ന് ഭാരതത്തിനും അവിടുത്തെ ഭരണസംവിധാനങ്ങള്‍ക്കും എതിരെ വിമര്‍ശനമുന്നയിക്കുന്നത് അപഹാസ്യമാണെന്ന് പലരും വിമര്‍ശിക്കുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ രാഹുല്‍ ഇന്ത്യാ വിമര്‍ശനവുമായി  മുന്നോട്ട് പോവുകയാണ്.  

വിദേശികള്‍ പോലും ഇന്ത്യയെക്കുറിച്ച് പറയാന്‍ മടിക്കുന്ന നുണകളാണ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് സംപിത് പത്ര പറഞ്ഞു. ഇന്ത്യയിലെ ജുഡീഷ്യറി ശരിയല്ലെന്നും ജനാധിപത്യമില്ലെന്നും ഉള്‍പ്പെടെ ഇന്ത്യയെക്കുറിച്ച് വെറുപ്പുളവാക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി പറയുന്നു.

Tags: Democracyസമ്പിത് പാത്രപപ്പുഷേഹ്‌സാദ് പൂനവാലജുഡീഷ്യറികമാല്‍ മുനിര്‍കേംബ്രിഡ്ജ് പ്രഭാഷണപാക്കിസ്ഥാന്‍രാഹുല്‍ ഗാന്ധി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

World

ഹിന്ദു രാഷ്‌ട്രത്തെ നശിപ്പിക്കാൻ യുഎസ് ധനസഹായം: അന്വേഷണം ആവശ്യപ്പെട്ട് നേപ്പാൾ എംപി ; കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യം

Article

ജനാധിപത്യ രാജ്യത്തെ നുണഫാക്ടറികള്‍

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies