പിണറായി സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രണ്ട് പെണ്‍കുട്ടികളെ നഷ്ടമായ അമ്മ അതില്‍ പൂര്ണ്ണതൃപ്തയല്ല. കേസ് അട്ടിമറിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന വളരെക്കാലമായുള്ള അമ്മയുടെ ആവശ്യം ഏറ്റെടുത്ത് സമരം നടത്താനൊരുങ്ങുകയാണ് വാളയാര്‍ സമരസമിതി.
പാലക്കാട്: വാളയാര്‍ കേസ് അന്വേഷിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജനവരി 26 മുതല്‍ അനിശ്ചിതകാലസമരം തുടങ്ങാന്‍ സമര സമിതി.
പിണറായി സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രണ്ട് പെണ്‍കുട്ടികളെ നഷ്ടമായ അമ്മ അതില്‍ പൂര്ണ്ണതൃപ്തയല്ല. കേസ് അട്ടിമറിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന വളരെക്കാലമായുള്ള അമ്മയുടെ ആവശ്യം ഏറ്റെടുത്ത് സമരം നടത്താനൊരുങ്ങുകയാണ് വാളയാര്‍ സമരസമിതി.
അന്വേഷണോദ്യോഗസ്ഥനായ സോജന് കേസ് അട്ടിമറിച്ചെന്നാണ് ആരോപണം. സോജനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തെരുവില്‍ കിടന്ന് മരിക്കാനുമൊരുക്കമാണെന്ന് പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. അന്വേഷണത്തില്‍ കൃത്രിമം കാണിച്ചുവെന്ന് പൊലീസും കോടതിയും അംഗീകരിച്ചിട്ടും കുറ്റവാളികള്‍ക്ക് ശിക്ഷ നല്കാത്തതെന്തെന്നാണ് പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ സമവുമായി മുന്നോട്ട് പോകാനാണ് സമരസമിതി തീരുമാനം.
2017 ജനവരിയിലാണ് 13ഉം ഒമ്പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തെ തുടര്‍ന്ന് ആത്മഹത്യയെന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ പോക്സോ കോടതി കുറ്റവിമുക്തരാക്കി. പ്രിതകള്ക്ക് സിപിഎം ബന്ധം ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരാണ് പ്രതികള്‍.
കേരളത്തിന് വീണ്ടും കൊറോണ വാക്സിന് അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്സിന് എത്തും
73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍
'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്
സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം
റഹ്മാന് വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി
'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി
പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു
ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
ചിന്താ ജെറോമിന്റെ നാല് വര്‍ഷത്തെ ശമ്പളം 37 ലക്ഷത്തിലധികം
പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമെന്ത്?; സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് ഗവര്‍ണര്‍
പ്രതിഷേധം ആളിക്കത്തി; രാജന്റേയും ഭാര്യയുടേയും മരണത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; മക്കള്‍ക്ക് വീട് വച്ചു നല്‍കും
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട അന്ന് പ്രതികളെ കോണ്‍വെന്റില്‍ കണ്ടിരുന്നെന്ന് സാക്ഷി; വെളിപ്പെടുത്തല്‍ പുറത്തുവന്നത് കേസില്‍ നാളെ വിധി വരാനിരിക്കേ
'സുപ്രധാന ഫയലുകള്‍ എടുത്തു കൊണ്ടുപോയി, ഒടുവില്‍ മജിസ്ട്രേറ്റിനെ തന്നെ സ്ഥലം മാറ്റി; അഭയക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ജസ്റ്റിസ് സിറിയക് ജോസഫ്'